• Logo

Allied Publications

Europe
കഞ്ചാവ് നിയമവിധേയമാക്കാൻ ഒരുങ്ങി ജര്‍മനി
Share
ബര്‍ലിന്‍: കഞ്ചാവ് നിയമവിധേയമാക്കുന്നതിനുള്ള ബില്ലിന് അംഗീകാരം നല്‍കി ജർമൻ പാര്‍ലമെന്‍റ്. ഏപ്രില്‍ ഒന്ന് മുതല്‍ പരിമിതമായ അളവിൽ കഞ്ചാവ് കൈവശം വയ്ക്കാനും കൃഷി ചെയ്യാനും സാധിക്കും.

പുതിയ നിയമപ്രകാരം വ്യക്തിഗത ഉപയോഗത്തിനായി പ്രതിദിനം 25 ഗ്രാം വരെ കഞ്ചാവ് കൈവശം വയ്ക്കാനും വീട്ടിൽ മൂന്ന് ചെടികൾ വരെ വളര്‍ത്താനും അനുമതിയുണ്ട്.

നവംബറില്‍ ജർമൻ മന്ത്രിസഭ പുതിയ കഞ്ചാവ് നിയമത്തിന് അംഗീകാരം നല്‍കിയിരുന്നു. ജര്‍മനിയുടെ ഭരണസഖ്യം മുന്നോട്ടുവച്ച ബില്ല് ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ എതിർത്തു.

ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ മധ്യഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്പിഡി), ബിസിനസ് കേന്ദ്രീകൃത ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി, പരിസ്ഥിതിവാദി ഗ്രീന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഭരണസഖ്യം മുന്നോട്ടുവച്ച നിയമനിര്‍മാണത്തിന് 407 പാര്‍ലമെന്‍റ് അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

226 എംപിമാര്‍ ബില്‍ നിരസിച്ചു. നാല് എംപിമാര്‍ വിട്ടുനിന്നു. കഞ്ചാവിന്‍റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുമെന്നാണ് ഭരണകക്ഷിയുടെ നിലപാട്. ജർമൻ ജനതയിൽ 47 ശതമാനം പേര്‍ ബില്ലിനെ അനുകൂലിക്കുന്നുതായും 42 ശതമാനം പേര്‍ എതിർക്കുന്നതായും സർവേ ഫലങ്ങൾ വ്യക്തമാക്കുന്നു.

മെഡിക്കല്‍ അസോസിയേഷനുകളുടെ എതിര്‍പ്പ് മറികടന്നാണ് കഞ്ചാവിന്‍റെ ഉപയോഗം നിയമവിധേയമാക്കുന്നത്. ബിൽ നിയമമായി മാറിയാൽ കഞ്ചാവ് കൃഷി നടത്തുന്ന യൂറോപ്യൻ രാജ്യങ്ങളിൽ ജർമനിയും ചേരും.

നെതര്‍ലാന്‍ഡ്സ്, മാർട്ട, ലക്സംബര്‍ഗ് തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിലും കഞ്ചാവ് പരിമതമായ അളവിൽ കൈവശം വയ്ക്കാം.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.