• Logo

Allied Publications

Europe
ജാക്കും ഗ്രെയ്സും അയർലൻഡിലെ ജനപ്രിയ പേരുകൾ
Share
ഡബ്ലിൻ: അയർലൻഡിലെ കഴിഞ്ഞവർഷത്തെ ഏറ്റവും ജനപ്രിയ നാമങ്ങളായി ജാക്ക്, ഗ്രെയ്‌സ് എന്നിവ മാറി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരമാണ് പേരുകളിൽ ആൺകുഞ്ഞുങ്ങളിൽ ജാക്കും പെൺകുഞ്ഞുങ്ങളിൽ ഗ്രെയ്‌സും ഒന്നാമതായത്.

കഴിഞ്ഞവർഷം മൊത്തം ഒമ്പതിനായിരം പേരുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നും ഏറ്റവും കൂടുതലാളുകൾ ശിശുക്കൾക്ക് നൽകിയ നൂറു പേരുകളാണ് സിഎസ്ഒ പുറത്തുവിട്ടത്. തുടർച്ചയായി ഏഴാം വർഷമാണ് ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേരായി ജാക്ക് മാറിയത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ആണ് കഴിഞ്ഞവർഷത്തെ ജനപ്രിയ 100 പേരുകൾ വെളിപ്പെടുത്തിയത്. ജാക്കിന് ശേഷം നോഅ, ജെയിംസ്, റിയാൻ, ഒഷീൻ എന്നിവർ ആൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

ഗ്രെയ്സിന് പുറമെ പെൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ചിൽ ഫിയാ കഴിഞ്ഞവർഷത്തെ ഒന്നാം നമ്പർ എമിലി, സോഫി, ലില്ലി എന്നിവരും ഉൾപ്പെടുന്നു.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ