• Logo

Allied Publications

Europe
ജാക്കും ഗ്രെയ്സും അയർലൻഡിലെ ജനപ്രിയ പേരുകൾ
Share
ഡബ്ലിൻ: അയർലൻഡിലെ കഴിഞ്ഞവർഷത്തെ ഏറ്റവും ജനപ്രിയ നാമങ്ങളായി ജാക്ക്, ഗ്രെയ്‌സ് എന്നിവ മാറി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരമാണ് പേരുകളിൽ ആൺകുഞ്ഞുങ്ങളിൽ ജാക്കും പെൺകുഞ്ഞുങ്ങളിൽ ഗ്രെയ്‌സും ഒന്നാമതായത്.

കഴിഞ്ഞവർഷം മൊത്തം ഒമ്പതിനായിരം പേരുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നും ഏറ്റവും കൂടുതലാളുകൾ ശിശുക്കൾക്ക് നൽകിയ നൂറു പേരുകളാണ് സിഎസ്ഒ പുറത്തുവിട്ടത്. തുടർച്ചയായി ഏഴാം വർഷമാണ് ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേരായി ജാക്ക് മാറിയത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ആണ് കഴിഞ്ഞവർഷത്തെ ജനപ്രിയ 100 പേരുകൾ വെളിപ്പെടുത്തിയത്. ജാക്കിന് ശേഷം നോഅ, ജെയിംസ്, റിയാൻ, ഒഷീൻ എന്നിവർ ആൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

ഗ്രെയ്സിന് പുറമെ പെൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ചിൽ ഫിയാ കഴിഞ്ഞവർഷത്തെ ഒന്നാം നമ്പർ എമിലി, സോഫി, ലില്ലി എന്നിവരും ഉൾപ്പെടുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.