• Logo

Allied Publications

Europe
ജാക്കും ഗ്രെയ്സും അയർലൻഡിലെ ജനപ്രിയ പേരുകൾ
Share
ഡബ്ലിൻ: അയർലൻഡിലെ കഴിഞ്ഞവർഷത്തെ ഏറ്റവും ജനപ്രിയ നാമങ്ങളായി ജാക്ക്, ഗ്രെയ്‌സ് എന്നിവ മാറി. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട കണക്കുപ്രകാരമാണ് പേരുകളിൽ ആൺകുഞ്ഞുങ്ങളിൽ ജാക്കും പെൺകുഞ്ഞുങ്ങളിൽ ഗ്രെയ്‌സും ഒന്നാമതായത്.

കഴിഞ്ഞവർഷം മൊത്തം ഒമ്പതിനായിരം പേരുകൾ രജിസ്റ്റർ ചെയ്തതിൽ നിന്നും ഏറ്റവും കൂടുതലാളുകൾ ശിശുക്കൾക്ക് നൽകിയ നൂറു പേരുകളാണ് സിഎസ്ഒ പുറത്തുവിട്ടത്. തുടർച്ചയായി ഏഴാം വർഷമാണ് ആൺകുട്ടികളുടെ ഏറ്റവും ജനപ്രിയമായ പേരായി ജാക്ക് മാറിയത്.

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ആണ് കഴിഞ്ഞവർഷത്തെ ജനപ്രിയ 100 പേരുകൾ വെളിപ്പെടുത്തിയത്. ജാക്കിന് ശേഷം നോഅ, ജെയിംസ്, റിയാൻ, ഒഷീൻ എന്നിവർ ആൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി.

ഗ്രെയ്സിന് പുറമെ പെൺകുട്ടികളുടെ പേരുകളിൽ ആദ്യ അഞ്ചിൽ ഫിയാ കഴിഞ്ഞവർഷത്തെ ഒന്നാം നമ്പർ എമിലി, സോഫി, ലില്ലി എന്നിവരും ഉൾപ്പെടുന്നു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.