• Logo

Allied Publications

Middle East & Gulf
പി.എൻ. ഗോപീകൃഷ്ണന് റിയാദിൽ ഉജ്വല വരവേൽപ്പ്
Share
റിയാദ്: കവിയും സഹിത്യകാരനും കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവും 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവുമായ പി.എൻ. ഗോപീകൃഷ്ണന് റിയാദ് വിമാനത്താവളത്തിൽ ഉജ്വല വരവേൽപ്പ് നൽകി.

റിയാദിലെ സ്വതന്ത്ര സാംസ്കാരിക കൂട്ടായ്മയായ ചില്ല സർഗവേദിയുടെ പത്താമത് വാർഷികത്തിൽ പങ്കെടുക്കാനായാണ് അദ്ദേഹം റിയാദിൽ എത്തിയത്. ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, കോ കോഓർഡിനേറ്റർ നാസർ കാരക്കുന്ന്, എക്സിക്യൂട്ടീവ് അംഗം വിപിൻ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

പത്താമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ വൈകുന്നേരം ഏഴു വരെ റമാദ് ഓഡിറ്റോറിയത്തിലും ശനിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ നാല് വരെ ലൂഹ ഓഡിറ്റോറിയത്തിലും നടക്കുന്ന ചില്ലയുടെ വാർഷിക പരിപാടികളിലും കേളി ഒരുക്കുന്ന സ്വീകരണ യോഗത്തിലും അദ്ദേഹം പങ്കെടുക്കും.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ