• Logo

Allied Publications

Middle East & Gulf
പ്രവാസികൾക്ക് ആശ്വാസം; നീറ്റ് യുജി പരീക്ഷ 14 വിദേശ നഗരങ്ങളിലും ‌
Share
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശനത്തിനു മേയ് അഞ്ചിനു നിശ്ചയിച്ചിരിക്കുന്ന നീറ്റ് യുജി പരീക്ഷ 14 വിദേശനഗരങ്ങളിലും നടത്തുമെന്നു പരീക്ഷയുടെ നടത്തിപ്പ് ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) അറിയിച്ചു.

യുഎഇയിലെ ദുബായി, അബുദാബി, ഷാർജ, കുവൈറ്റിലെ കുവൈറ്റ് സിറ്റി, തായ്‌ലൻഡിൽ ബാങ്കോക്ക്, ശ്രീലങ്കയിൽ കൊളംബോ എന്നിവയ്ക്കു പുറമേ ദോഹ (ഖത്തർ) കാഠ്മണ്ഡു (നേപ്പാൾ) ക്വാലാലംപുർ (മലേഷ്യ) ലാഗോസ് (നൈജീരിയ) മനാമ (ബഹറിൻ) മസ്കറ്റ് (ഒമാൻ) റിയാദ് (സൗദി അറേബ്യ) എന്നിവടങ്ങളിലും സിംഗപ്പുരിലുമാണു കേന്ദ്രങ്ങൾ.

ഇന്ത്യയിൽ 554 പരീക്ഷാകേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം പുറത്തിറങ്ങിയ വിജ്ഞാപനത്തിൽ വിദേശത്തെ പരീക്ഷാകേന്ദ്രങ്ങളെക്കുറിച്ച് പരാമർശമില്ലെന്ന വാദം ഉയർന്നതോടെയാണു വിശദീകരണം.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി