• Logo

Allied Publications

Americas
വെനസ്വേലയിൽ സ്വർണ ഖനി തകർന്നു; നിരവധിയാളുകൾക്ക് ദാരുണാന്ത്യം
Share
ലാ പരാഗ്വ: തെക്കൻ വെനസ്വേലയിലെ വനമേഖലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതിലധികം പേർ മരിച്ചു. ബൊളിവർ സംസ്ഥാനത്തെ ബുല്ല ലോക്ക ഖനിയിലാണ് അപകടമുണ്ടായത്.

ഖനിയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ലാ പരാഗ്വയിൽ നിന്നുമെത്തിയ ബോട്ടിൽ 23 മൃതദേഹങ്ങളുണ്ടായിരുന്നു എന്ന് അംഗോസ്തുറ മുനിസിപ്പാലിറ്റിയുടെ മേയർ യോർഗി ആർസിനിഗ എഎഫ്‌പിയോട് പറഞ്ഞു.

200ഓളം പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. പരിക്കേറ്റവരെ സിയുഡാഡ് ബൊളിവാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബൊളിവർ സ്റ്റേറ്റ് സിറ്റിസൺ സെക്യൂരിറ്റി സെക്രട്ടറി എഡ്ഗർ കോളിന റെയ്‌സ് പറഞ്ഞു.‌‌‌

അപകടം നടന്ന സ്വർണ ഖനിയിലേക്ക് എത്താൻ ലാ പരാഗ്വയിൽ നിന്നും എട്ടു മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണം.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാളസ്: റിച്ചാർഡ്സൺ സിറ്റിയിൽ സയൺ ചർച്ചിൽ വച്ച് ഞായറാഴ്ച (ജൂലൈ 28) വൈകുന്നേരം 6.30ന് സംഗീത ആരാധന നടത്തുന്നു.
12ാം വർഷത്തിന്‍റെ നിറവിൽ ഷിക്കാഗോ സെന്‍റ് ‌ മാർത്ത ദേവാലയം.
ഇലിനോയിസ്: ഷിക്കാഗോ അതിരൂപതയിലെ മലയാളി റോമൻ കത്തോലിക്ക ഇടവക ദേവാലയമായ മോർട്ടൻ ഗ്രോവിലെ സെന്‍റ് മാർത്ത ദേവാലയത
ഫാ. ജോണ്‍ മേലേപ്പുറത്തിനെ സെന്‍റ് അല്‍ഫോണ്‍സാ ദേവാലയത്തില്‍ ആദരിച്ചു.
ഡാളസ്: ആഗോള സീറോമലബാര്‍ സഭയുടെ ഷിക്കാഗോ രൂപതാ വികാരി ജനറാളും നോര്‍ത്ത് അമേരിക്കയിലെ സീനിയര്‍ മോസ്റ്റ് മലയാളി വൈദീ
സൗത്ത് ജഴ്‌സിയിലും ബാള്‍ട്ടിമോറിലും ഫാമിലി കോണ്‍ഫറന്‍സിന്‍റെ രജിസ്ട്രേഷൻ കിക്ക് ഓഫ് നടത്തി.
ഫിലാഡല്‍ഫിയ: കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്എംസിസി) രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ
ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ്; സെന്‍റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം.
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകളെ പങ്കെടുപ്പ