• Logo

Allied Publications

Americas
വെനസ്വേലയിൽ സ്വർണ ഖനി തകർന്നു; നിരവധിയാളുകൾക്ക് ദാരുണാന്ത്യം
Share
ലാ പരാഗ്വ: തെക്കൻ വെനസ്വേലയിലെ വനമേഖലയിൽ അനധികൃത സ്വർണ ഖനി തകർന്ന് ഇരുപതിലധികം പേർ മരിച്ചു. ബൊളിവർ സംസ്ഥാനത്തെ ബുല്ല ലോക്ക ഖനിയിലാണ് അപകടമുണ്ടായത്.

ഖനിയിൽ നിരവധിയാളുകൾ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ലാ പരാഗ്വയിൽ നിന്നുമെത്തിയ ബോട്ടിൽ 23 മൃതദേഹങ്ങളുണ്ടായിരുന്നു എന്ന് അംഗോസ്തുറ മുനിസിപ്പാലിറ്റിയുടെ മേയർ യോർഗി ആർസിനിഗ എഎഫ്‌പിയോട് പറഞ്ഞു.

200ഓളം പേർ ഖനിയിൽ ജോലി ചെയ്തിരുന്നതായാണ് സൂചന. പരിക്കേറ്റവരെ സിയുഡാഡ് ബൊളിവാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി ബൊളിവർ സ്റ്റേറ്റ് സിറ്റിസൺ സെക്യൂരിറ്റി സെക്രട്ടറി എഡ്ഗർ കോളിന റെയ്‌സ് പറഞ്ഞു.‌‌‌

അപകടം നടന്ന സ്വർണ ഖനിയിലേക്ക് എത്താൻ ലാ പരാഗ്വയിൽ നിന്നും എട്ടു മണിക്കൂർ ബോട്ടിൽ യാത്ര ചെയ്യണം.

ഇല്ലിനോയ് മുൻ ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന് ട്രംപ് മാപ്പ് നൽകി.
ഷിക്കാഗോ: ഇല്ലിനോയ് മുൻ ഗവർണർ റോഡ് ബ്ലാഗോജെവിച്ചിന്‍റെ ജയിൽ ശിക്ഷ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പൂർണമായി ഇളവ് ചെയ്തതു.
ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്ന് മുതൽ കുമരകത്ത്‌.
ന്യൂയോർക്ക്: ഫൊക്കാന കേരള കൺവൻഷൻ ഓഗസ്റ്റ് ഒന്ന്‌, രണ്ട്, മൂന്ന് തീയതികളിൽ കോട്ടയത്തെ കുമരകത്തുള്ള ഗോകുലം ഗ്രാൻഡ് ഫൈ
ചിന്നമ്മ തോമസ് ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: ചിന്നമ്മ തോമസ്(102) ഹൂസ്റ്റണിൽ അന്തരിച്ചു. അയിരൂർ പകലോമറ്റം കോളാകോട്ട് പരേതനായ കെ.ടി. തോമസാണ് ഭർത്താവ്.
റേച്ചൽ ഉമ്മൻ ന്യൂജഴ്സിയിൽ അന്തരിച്ചു.
ബർഗൻഫീൽഡ്: കല്ലൂപ്പാറ കൈതയിൽ മുണ്ടകക്കുളത്തിൽ ജോർജ് ഉമ്മന്‍റെ (തമ്പാച്ചൻ) ഭാര്യ റേച്ചൽ ഉമ്മൻ (മോളി 74) ന്യൂജഴ്സിയിലെ
34 വർഷം മുൻപ് നടന്ന കൊലപാതക കേസിലെ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി.
അലബാമ: 1991ൽ അലബാമയിൽ ഉറങ്ങിക്കിടന്നിരുന്ന പോളിൻ ബ്രൗൺ(41) എന്ന സ്ത്രീയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ കുറ്റവാ