• Logo

Allied Publications

Americas
ജലാശയത്തിനടിയിലും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിൽ നാം വിശ്വസിക്കണം: റവ. ഫാ. മാത്യു ജേക്കബ്
Share
ഡാളസ്: ജലാശയത്തിനടിയിലും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിലായിരിക്കണം നാം വിശ്വാസം അർപ്പികേണ്ടതെന്ന് റവ ഫാ മാത്യു ജേക്കബ്.

ദൈവീക കല്പനകളോട് മറുതലിച്ച് നിനവെയിലേക്ക് പോകുന്നതിന് പകരം തർശീശിലേക്ക് യാത്ര തിരിച്ച യോനയുടെ ജീവിതത്തിൽ അനുഭവിക്കേണ്ടി വന്ന പ്രതിസന്ധകളിൽ ദൈവം അവനെ കൈവിട്ടില്ല.

തിമിംഗലത്തിനുള്ളിലിരുന്നും ജീവശ്വാസം നൽകുവാൻ പ്രാപ്തിയുള്ള ദൈവത്തിങ്കലേക്കു തന്‍റെ പ്രാർഥനകൾ ഉയർന്നപ്പോൾ യോനായെ ജീവിതത്തിലേക്ക് ദൈവം, തിരിച്ചു കൊണ്ടുവന്നതായി നാം കാണുന്നു.

കർത്താവിനെ മൂന്നുവട്ടം തള്ളിപ്പറയുകയും മറുതലിച്ച് മാറിപോകുകയും ചെയ്ത ശീമോൻ പത്രോസിനെ യഥാസ്ഥാനപ്പെടുത്തി സ്വർഗത്തിന്‍റെ താക്കോൽ ഏൽപിക്കുകയും ചെയ്തതു നീതിമാനായ ദൈവമായിരുന്നുവെന്നും നാം വിസ്മരിക്കരുതെന്നും റവ. ഫാ. മാത്യു ജേക്കബ് ഉദ്ബോധിപ്പിച്ചു.

വലിയ നോമ്പിനോട് അനുബന്ധിച്ച് "ആഷ് വെഡ്നെസായിൽ" ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ സംഘടിപ്പിച്ച ശുശ്രൂഷയിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു കാരോൾട്ടൻ സെന്‍റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി കത്തീഡ്രൽ വികാരി ഫാ. മാത്യു ജേക്കബ്.

പരസ്പര സ്നേഹത്തിന്‍റെ സന്ദേശം വാലന്‍റെെൻ ദിനത്തിൽ ലോകമെങ്ങും പ്രചരിപ്പിക്കുന്ന ദിനത്തിൽ ക്രിസ്തുവിന്‍റെ അതുല്യ സ്നേഹ സന്ദേശം വിശ്വാസ സമൂഹത്തിൽ പങ്കുവയ്ക്കുവാൻ അവസരം ലഭിച്ചതിൽ കൃതാർഥനാണെന്നു അച്ചൻ പറഞ്ഞു.

ലോകത്തിൽ അർപ്പിക്കപ്പെട്ട എല്ലാ യാഗവസ്തുക്കളും കത്തിയമർന്നു ചാരമായി മാറിയെങ്കിൽ, കാൽവരി ക്രൂശിൽ മനുഷ്യ വർഗത്തിന്‍റെ പാപപരിഹാരത്തിന്നായി യാഗവസ്തുവായി മാറിയ ക്രിസ്തു നാഥൻ ചാരമായി അലിഞ്ഞു ചേരാതെ മൂനാം നാളിൽ ഉയർത്തെഴുന്നേറ്റതായി നാം വിശ്വസിക്കുന്നു.

ഈ നോമ്പുകാലഘട്ടത്തിൽ ക്രിസ്തുനാഥനിൽ നമ്മുടെ വിശ്വാസമർപ്പിക്കണമെന്നു ഊന്നി പറഞ്ഞാണ് അച്ചൻ തന്‍റെ പ്രസംഗം ഉപസംഹരിച്ചത്.ഡാളസ് സെന്‍റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. ഷൈജു സി. ജോയ് അച്ചൻ റവ. ഫാ. മാത്യു ജേക്കബിനെ പരിചയപെടുത്തുകയും സ്വാഗതം ചെയ്യുകയും ചെയ്തു.

തോമസ് ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു.
ഹൂസ്റ്റൺ: റാന്നി ഐത്തല കിഴക്കേമുറിയിൽ തോമസ് എബ്രഹാം (തങ്കച്ചൻ) ഹൂസ്റ്റണിൽ അന്തരിച്ചു.
മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം ഇന്ന്.
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാ സുവിശേഷക സേവികാസംഘം സമ്മേളനം വ്യാഴാഴ്ച വൈകുന്നേരം സൂം പ്ലാറ്റഫോമി
ജോ മാത്യു ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ബ്രാംപ്ടൺ: ബ്രാംപ്ടൺ മലയാളി സമാജം പ്രവർത്തകനും കാനഡയിലെ പ്രമുഖ ബിസിനസ്സുകാരനുമായ ജോ മാത്യു(തങ്കച്ചൻ) ഫൊക്കാന നാഷ
ബ്രസീലിൽ കനത്ത മഴയും വെള്ളപ്പൊക്കവും; നൂറിലധികം മരണം.
സാവോ പോളോ: തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്ത് ഒരാഴ്ചയിലേറെ നീണ്ട മഴയിലും വെള്ളപ്പൊക്കത്തിലും നൂറിലധികം
ഡോ. കെ.പി. യോഹന്നാൻ അന്തരിച്ചു.
ഡാളസ്: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപകനും അധ്യക്ഷനുമായ ഡോ. കെ.പി. യോഹന്നാൻ (അത്തനേഷ്യസ് യോഹാൻ പ്രഥമൻ) അന്തരിച്ചു.