• Logo

Allied Publications

Europe
തീവ്രവലതുപക്ഷത്തിനെതിരേ പോരാടാന്‍ പുതിയ പദ്ധതി അവതരിപ്പിച്ച് ജര്‍മനി
Share
ബര്‍ലിന്‍: ജര്‍മനിയിലെ തീവ്രവലതുപക്ഷ തീവ്രവാദത്തിനെതിരേ പോരാടാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി നാന്‍സി ഫൈസറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തീവ്രവാദികളുടെ രഹസ്യ യോഗത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് തീവ്രവലതുപക്ഷ ധനകാര്യ സ്ഥാപനങ്ങളുടെ പിന്നാലെ പോകാനുള്ള അധികാരികള്‍ക്കുള്ള തടസങ്ങള്‍ സര്‍ക്കാര്‍ കുറയ്ക്കുമെന്ന് നാന്‍സി ഫെയ്സര്‍ പറഞ്ഞു.

തീവ്രവലതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ജര്‍മനിയുടെ കൈകള്‍ ശക്തിപ്പെടുത്തുന്നതിനും ആക്രമണത്തിനെതിരേ രാജ്യത്തെ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമാണ് ഈ നീക്കം.

തീവ്രവലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിയുടെ (എഎഫ്ഡി) അംഗങ്ങള്‍ തീവ്രവാദികളുമായുള്ള ഒരു യോഗത്തില്‍ കൂട്ട നാടുകടത്തല്‍ പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്തതായി അന്വേഷണാത്മക ഔട്ട്‌ലെറ്റ് കറക്‌ടീവിന്‍റെ ജനുവരി പത്തിലെ റിപ്പോര്‍ട്ട് ആണ് വ്യാപകമായ ആശങ്ക സൃഷ്ടിച്ചത്.

ഇതിനെതിരെ തെരുവില്‍ ലക്ഷക്കണക്കിന് ആളുകള്‍ എഎഫ്ഡിയ്ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. പദ്ധതി ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് മുന്നറിയിപ്പ് നല്‍കി.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ സംഭവിച്ചതുപോലെ, തീവ്രവലതുപക്ഷത്ത് നിന്ന് സ്വാധീനം നേടാനുള്ള സാധ്യതയുള്ള ശ്രമങ്ങള്‍ക്കെതിരായ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ജര്‍മന്‍ സുപ്രീം കോടതിയുടെ നിയമങ്ങളും ഭരണഘടനയില്‍ ഉള്‍പ്പെടുത്തുമെന്നും ഫൈസര്‍ പറഞ്ഞു.

ജര്‍മന്‍ പാര്‍ലമെന്‍റ് ആക്രമിച്ച് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള തീവ്ര വലതുപക്ഷ ഗൂഢാലോചനയുമായി ബന്ധപ്പെട്ട 27 പേര്‍ക്കെതിരേ ഡിസംബറില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിട്ടുണ്ട്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.