• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ സഞ്ചാരികൾക്ക് വീസരഹിത പ്രവേശനം അനുവദിച്ച് ഇറാൻ
Share
ന്യൂഡൽഹി: വിനോദസഞ്ചാരത്തിനായി വിമാനമാർഗം ഇറാനിൽ പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി വീസ വേണ്ടന്ന് ഇറാൻ. നിബന്ധനകൾക്ക് വിധേയമായി വീസരഹിത പരമാവധി 15 ദിവസം രാജ്യത്ത് താമസിക്കാമെന്ന് ഇറാൻ എംബസി അറിയിച്ചു.

ഫെബ്രുവരി നാല് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഡിസംബറിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പുർ, മലേഷ്യ എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്കായി പുതിയ വീസരഹിത പദ്ധതി ഇറാൻ അംഗീകരിച്ചിരുന്നു.

സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കാമെന്നും ഇറാനിയൻ റീഡൗട്ട് പറഞ്ഞു. 15 ദിവസത്തെ കാലാവധി നീട്ടി നൽകില്ല.

ഇറാനിൽ കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വീസകൾ ആവശ്യമുള്ള ഇന്ത്യക്കാർ ഇന്ത്യയിലെ ഇറാനിയൻ മിഷനുകളിൽ നിന്ന് ആവശ്യമായ വീസ നേടണമെന്നാണ് നിർദേശം.

കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. അദേഹം ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുള്ളാഹിയാനുമായി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

സൗദിയിലേക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാൻ സർക്കാർ ഇടപെടണം: നവയുഗം.
അൽ കോബാർ: സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുള്ള വിമാനസർവീസുകളുടെ എണ്ണം കൂട്ടാ
കേരള സോഷ്യൽ സെന്‍റർ വനിതാ വിഭാഗത്തിന് പുതിയ സാരഥികൾ.
അബുദാബി: അബുദാബി കേരള സോഷ്യൽ സെന്‍റർ വനിതകളുടെ വാർഷിക ജനറൽ ബോഡി 2024 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ
യന്ത്രത്തകരാർ; ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി.
കോഴിക്കോട്: ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട സപൈസ് ജെറ്റ് വിമാനം യന്ത്രത്തകരാറിനെ തുടർന്ന് തിരിച്ചിറക്കി.
ഷൈനുവിന് നാടണയാൻ കൈത്താങ്ങായി കൊല്ലം പ്രവാസി അസോസിയേഷൻ.
മനാമ: ജോലി സംബന്ധമായി പ്രശ്നത്തിൽ അകപ്പെട്ടു ബഹറനിൽ കഴിഞ്ഞ കൊല്ലം സ്വദേശി ഷൈനുവിന് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷ
മണിപ്പുർ സ്വദേശിയുടെ മൃതദേഹം ഖബറടക്കി.
മക്ക: ഹജ്ജ് കർമത്തിന് ശേഷം മക്കയിൽ മരണപ്പെട്ട മണിപ്പുർ ജിരിബാമിലെ ബാബുപാര സ്വദേശി ഹാജി മുഹമ്മദ്‌ അബ്ദുറബ്ബിന്‍റെ(57)