• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ സഞ്ചാരികൾക്ക് വീസരഹിത പ്രവേശനം അനുവദിച്ച് ഇറാൻ
Share
ന്യൂഡൽഹി: വിനോദസഞ്ചാരത്തിനായി വിമാനമാർഗം ഇറാനിൽ പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി വീസ വേണ്ടന്ന് ഇറാൻ. നിബന്ധനകൾക്ക് വിധേയമായി വീസരഹിത പരമാവധി 15 ദിവസം രാജ്യത്ത് താമസിക്കാമെന്ന് ഇറാൻ എംബസി അറിയിച്ചു.

ഫെബ്രുവരി നാല് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഡിസംബറിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പുർ, മലേഷ്യ എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്കായി പുതിയ വീസരഹിത പദ്ധതി ഇറാൻ അംഗീകരിച്ചിരുന്നു.

സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കാമെന്നും ഇറാനിയൻ റീഡൗട്ട് പറഞ്ഞു. 15 ദിവസത്തെ കാലാവധി നീട്ടി നൽകില്ല.

ഇറാനിൽ കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വീസകൾ ആവശ്യമുള്ള ഇന്ത്യക്കാർ ഇന്ത്യയിലെ ഇറാനിയൻ മിഷനുകളിൽ നിന്ന് ആവശ്യമായ വീസ നേടണമെന്നാണ് നിർദേശം.

കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. അദേഹം ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുള്ളാഹിയാനുമായി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ