• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ സഞ്ചാരികൾക്ക് വീസരഹിത പ്രവേശനം അനുവദിച്ച് ഇറാൻ
Share
ന്യൂഡൽഹി: വിനോദസഞ്ചാരത്തിനായി വിമാനമാർഗം ഇറാനിൽ പ്രവേശിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി വീസ വേണ്ടന്ന് ഇറാൻ. നിബന്ധനകൾക്ക് വിധേയമായി വീസരഹിത പരമാവധി 15 ദിവസം രാജ്യത്ത് താമസിക്കാമെന്ന് ഇറാൻ എംബസി അറിയിച്ചു.

ഫെബ്രുവരി നാല് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വന്നത്. ഡിസംബറിൽ ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തോനേഷ്യ, ജപ്പാൻ, സിംഗപ്പുർ, മലേഷ്യ എന്നിവയുൾപ്പടെ 32 രാജ്യങ്ങൾക്കായി പുതിയ വീസരഹിത പദ്ധതി ഇറാൻ അംഗീകരിച്ചിരുന്നു.

സാധാരണ പാസ്‌പോർട്ടുകൾ കൈവശമുള്ള വ്യക്തികൾക്ക് ആറ് മാസത്തിലൊരിക്കൽ വീസയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദം നൽകുമെന്നും പരമാവധി 15 ദിവസം വരെ താമസിക്കാമെന്നും ഇറാനിയൻ റീഡൗട്ട് പറഞ്ഞു. 15 ദിവസത്തെ കാലാവധി നീട്ടി നൽകില്ല.

ഇറാനിൽ കൂടുതൽ കാലം താമസിക്കാനോ ആറ് മാസത്തിനുള്ളിൽ ഒന്നിലധികം പ്രാവശ്യം രാജ്യത്ത് പ്രവേശിക്കാനോ അല്ലെങ്കിൽ മറ്റ് തരത്തിലുള്ള വീസകൾ ആവശ്യമുള്ള ഇന്ത്യക്കാർ ഇന്ത്യയിലെ ഇറാനിയൻ മിഷനുകളിൽ നിന്ന് ആവശ്യമായ വീസ നേടണമെന്നാണ് നിർദേശം.

കഴിഞ്ഞ മാസം, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാനിൽ സന്ദർശനം നടത്തിയിരുന്നു. അദേഹം ഇറാനിയൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർഅബ്ദുള്ളാഹിയാനുമായി ഉഭയകക്ഷി, പ്രാദേശിക വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തിയിരുന്നു.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി