• Logo

Allied Publications

Europe
വാട്ടർഫോർഡിൽ "മസാല കോഫി'യുടെ സംഗീതനിശ അവിസ്മരണീയമായി
Share
ഡബ്ലിൻ: സൗത്ത് ഇന്ത്യയിലെ പ്രമുഖ മ്യൂസിക് ബാൻഡായ മസാല കോഫിയുടെ വാട്ടർഫോർഡിലെ മ്യൂസിക് നൈറ്റ് അവിസ്മരണീയമായി. വാട്ടർഫോർഡ് ടവർ ഹോട്ടലിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

സംഗീതപ്രേമികളുടെ കണ്ണും കാതും മനസും ഒരുപോലെ നിറഞ്ഞു തുളുമ്പിയ നിമിഷങ്ങൾക്കാണ് വാട്ടർഫോർഡ് മലയാളി അസോസിയേഷന്‍റെ പതിനഞ്ചാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മ്യൂസിക് നൈറ്റ് സാക്ഷ്യം വഹിച്ചത് .



സൂപ്പർ ഡൂപ്പർ ക്രിയേഷൻസ് അയർലൻഡിൽ നാല് വേദികളിലായാണ് സംഗീതനിശ നടത്തിയത്. വാട്ടർഫോഡിൽ നിന്നും സമീപ കൗണ്ടികളിൽ നിന്നും ഇരമ്പി എത്തിയ സംഗീത പ്രേമികൾ കൂടെ പാടിയും ആർത്ത് വിളിച്ചും നൃത്തമാടിയും സംഗീതാസ്വാദനം നടത്തി . വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ് അനൂപ് ജോൺ സ്വാഗതവും മീഡിയ കൺവീനർ ഷാജു ജോസ് കൃതജ്ഞതയും അറിയിച്ചു.

വാട്ടർ ഫോർഡ് മലയാളി അസോസിയേഷന്‍റെ പ്രവർത്തന പന്ഥാവിലെ മറ്റൊരു പൊൻതൂവൽ കൂടിയായി മസാല കോഫി സംഗീതനിശയുടെ വിജയം. മ്യൂസിക് നൈറ്റ് ആവേശത്തോടെ നെഞ്ചേറ്റിയ മുഴുവൻ സംഗീത പ്രേമികളോടും അസോസിയേഷൻ സ്നേഹനിർഭരമായ നന്ദി അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.