• Logo

Allied Publications

Americas
ചാൾസ് രാജാവിന് കാൻസർ: ആശങ്ക അറിയിച്ച് ബൈഡൻ
Share
വാഷിംഗ്ടൺ ഡിസി: ബക്കിംഗ്ഹാം കൊട്ടാരം ചാൾസ് രാജാവിന് കാൻസറാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം തിങ്കളാഴ്ച ചാൾസ് മൂന്നാമൻ രാജാവിനെക്കുറിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ ആശങ്ക പ്രകടിപ്പിച്ചു.

“എനിക്ക് അദ്ദേഹത്തെക്കുറിച്ച് ആശങ്കയുണ്ട്. അദ്ദേഹത്തിന്‍റെ രോഗനിർണയത്തെക്കുറിച്ച് ഇപ്പോൾ കേട്ടിട്ടുണ്ട്. ന്ധദൈവം അനുവദിക്കുന്നുവെങ്കിൽ രാജാവുമായി സംസാരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അഭ്യൂഹങ്ങൾ ഒഴിവാക്കാൻ രാജാവിന്‍റെ ആഗ്രഹപ്രകാരം ബക്കിംഗ്ഹാം കൊട്ടാരം തന്നെയാണ് വാർത്താക്കുറിപ്പിൽ രോഗവിവരം പരസ്യപ്പെടുത്തിയത്. എന്ത് തരം അർബുദം ആണെന്നോ ഏത് ഘട്ടത്തിൽ ആണെന്നോ വ്യക്തമാക്കിയിട്ടില്ല.

പ്രോസ്റ്റേറ്റ് ചികിത്സയ്ക്ക് ഇടയിലാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ പ്രോസ്റ്റേറ്റ് കാൻസർ അല്ലെന്നു ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കി.

ടെക്സസിൽ ഇരട്ട കൊലപാതകം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി.
ടെക്സസ്: 2004ൽ ടെക്സസിൽ ഇരട്ട കൊലപാതകം നടത്തിയ റിച്ചാർഡ് ലീ ടാബ്‌ലറെ വ്യാഴാഴ്ച രാത്രി വധശിക്ഷയ്ക്ക് വിധേയമാക്കി.
കൊലപാതകം; ഫ്ലോറിഡയിൽ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി.
ഫ്ലോറിഡ: റൈഫോർഡിലെ ഫ്ലോറിഡ സ്റ്റേറ്റ് ജയിലിൽ 64 വയസുകാരനായ ജെയിംസ് ഡെന്നിസ് ഫോർഡിനെ മാരകമായ കുത്തിവയ്പ്പിലൂടെ വധശി
വീണ്ടും ചങ്ങലയ്ക്കിട്ട ക്രൂരത!.
ന്യൂഡൽഹി: അമേരിക്കയിലെ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുടെ രണ്ടാം സംഘത്തെയും നാട്ടിലെത്തിച്ചത് കാലിൽ ചങ്ങലയും കൈയിൽ
അമേരിക്കയിൽനിന്ന് 112 പേരുമായി മൂന്നാം വിമാനം എത്തി.
അമൃത്‌സർ: അമേരിക്കയിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാരുമായി മൂന്നാം വിമാനം ഞായറാഴ്ച രാത്രി 10.
ഷിക്കാഗോ സെന്‍റി മേരീസ് ക്നാനായ പള്ളിയിൽ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും സംഘടിപ്പിച്ചു.
ഷിക്കാഗോ: ഷിക്കാഗോ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ മൂന്നു നോമ്പാചരണവും പുറത്തുനമസ്കാരവും ഭക്തിനിർഭരമാ