• Logo

Allied Publications

Europe
ജർമനിയിൽ ആക്രമണകാരിയായ എമുവിനെ വെടിവച്ചു കൊന്നു
Share
ബര്‍ലിന്‍: പറക്കാനാവാത്ത പക്ഷിയായ എമു ആക്രമണകാരിയായതിനെ തുടര്‍ന്ന് വെടിവച്ചുകൊന്നതായി പോലീസ്. ജര്‍മൻ സംസ്ഥാനമായ തുരിംഗനിലാണ് സംഭവം. വാഹന യാത്രക്കാർക്ക് ഭീഷണിയായതിനെ തുടർന്ന് പക്ഷിയെ വെടിവയ്ക്കാന്‍ നിര്‍ബന്ധിതരായെന്ന് ജര്‍മൻ ജില്ലയായ നോര്‍ഡൗസെന്‍ പോലീസ് പറഞ്ഞു.

മധ്യ കിഴക്കന്‍ സംസ്ഥാനമായ തുരിംഗിയയിലെ ചെറിയ പട്ടണമായ ഷ്ലോതൈമിന് സമീപമുള്ള ഒരു ചുറ്റുമതിലില്‍ നിന്ന് 12 വയസുള്ള എമു രക്ഷപ്പെടുകയും, പിന്നീട് ഇത് ഒരു ഗ്രാമീണ റോഡിന് സമീപമുള്ള വയലില്‍ കാണപ്പെടുകയും ചെയ്തു.

ഹൈവേയിലേക്ക് ഓടാന്‍ തുടങ്ങുമ്പോള്‍ സമീപത്തെ റോഡിലെ വാഹനയാത്രക്കാര്‍ക്ക് ഇത് അപകടമുണ്ടാക്കുമെന്ന് അധികൃതര്‍ ഭയപ്പെട്ടു. എന്നാല്‍, പക്ഷിയെ പിടികൂടാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും സ്ഥലത്തെത്തിയ ഉടമയ്ക്ക് പോലും അതിനെ മെരുക്കാന്‍ സാധിച്ചില്ലെന്നും പോലീസ് പറഞ്ഞു.

അഗ്നിശമന സേനയ്ക്കും പോലീസിനും ഭീഷണിയായി മാറുകയും കൂടുതല്‍ അക്രമാസക്തമാവുകയും ചെയ് തതോടെയാണ് വെടിവച്ചത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.