• Logo

Allied Publications

Europe
അയർലൻഡിൽ ഐറിഷ് ഇതര ജോലിക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
Share
ഡബ്ലിൻ: അയർലൻഡിൽ ഐറിഷ് ഇതര തൊഴിലാഴികളുടെ എണ്ണത്തിൽ വൻവർധനവ്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തു പുറത്തു നിന്നുള്ള ജോലിക്കാരുടെ എണ്ണത്തിൽ 86 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

രാജ്യത്തു ജോലി ചെയ്യുന്ന 27 ലക്ഷം പേരിൽ 20 ശതമാനവും മറ്റു രാജ്യത്തു നിന്നുള്ളവരാണ്. രണ്ടായിരാമാണ്ടിനു ശേഷമാണു അയർലൻഡിൽ പ്രധാനമായും കുടിയേറ്റമാരംഭിച്ചത്.

ആരോഗ്യ, ഐടി, നിർമാണ മേഖലകളിലേക്കാണ് ഇന്ത്യയടക്കമുള്ള മറ്റു രാജ്യങ്ങളിൽ നിന്നും പ്രധാനമായും അയർലൻഡിലേക്ക് ജോലിക്കാരെത്തിയത്. ഓരോ വർഷം കഴിയും തോറും കുടിയേറ്റക്കാരുടെ എണ്ണം രാജ്യത്തു വർധിച്ച് വരികയാണ്.

ഇന്ത്യ‌യ്ക്ക് പുറമെ പ്രധാനമായും യുകെ, പോളണ്ട്, ബ്രസീൽ, റുമേനിയ, ഫിലിപ്പൈൻസ്, ലിത്വാനിയ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യത്തു നിന്നുള്ളവരാണ് അയർലണ്ടിലേക്ക് ജോലി തേടിയെത്തുന്നത്. രാജ്യത്തു തൊഴിലില്ലായ്മ നിരക്ക് അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.