• Logo

Allied Publications

Delhi
ഡൽഹിയിൽ വീണ്ടും കനത്ത മൂടൽമഞ്ഞ്; ട്രെയിൻവിമാന സർവീസ് തടസപ്പെട്ടു
Share
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞ ദിവസമുണ്ടായ മഴയെ തുടർന്ന് ഡൽഹിഎൻസിആർമേഖലകളിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെട്ടു. ട്രെയിൻ, വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു. സർവീസുകൾ പലതും വൈകി.

ഡൽഹിയിലെ ഐജിഐ എയർപോർട്ടിൽ ഇന്നു രാവിലെ ആറിനു കാഴ്ചാപരിധി പൂജ്യമാണ് രേഖപ്പെടുത്തിയത്. വ്യാഴാഴ്ച ഡൽഹിയിൽ കുറഞ്ഞ താപനില 12.3 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 18.6 ഡിഗ്രി സെൽഷ്യസുമായിരുന്നു.

ഹരിയാന, രാജസ്ഥാൻ, ഝാർഖണ്ഡ് എന്നിവിടങ്ങളിലും മൂടൽമഞ്ഞ് അനുഭവപ്പെട്ടു. അഞ്ചാം തിയതിക്കുശേഷം മൂടൽമഞ്ഞിന്‍റെ സാന്ദ്രത കുറയുമെന്നും കാലാവസ്ഥയിൽ പ്രകടമായ മാറ്റങ്ങൾ ദൃശ്യമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഫെബ്രുവരിയിൽ മഴയുടെ വർധന പ്രതീക്ഷിക്കുന്നുണ്ട്. കനത്ത മൂടൽമഞ്ഞിനെത്തുടർന്നു കഴിഞ്ഞ മാസം ഡൽഹിയിൽ ദിവസങ്ങളോളം ജനജീവിതം തടസപ്പെട്ടിരുന്നു.

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ.
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മല
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.