• Logo

Allied Publications

Europe
ജര്‍മനിയില്‍ വ്യാജ യൂറോ നോട്ടുകള്‍ വ്യാപകം
Share
ബര്‍ലിന്‍: ജര്‍മനിയില്‍ കള്ളനോട്ടുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. ജര്‍മനിയില്‍ പ്രചാരത്തിലുള്ള വ്യാജ യൂറോ നോട്ടുകളുടെ എണ്ണം 2023ല്‍ വര്‍ധിച്ചതായി രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. അഞ്ച് മില്യണ്‍ യൂറോയിലധികം വിലമതിക്കുന്ന പണം പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.

ജര്‍മനിയില്‍ കള്ളപ്പണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഏകദേശം 5.1 മില്യണ്‍ യൂറോ മൂല്യമുള്ള 56,600 നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിച്ചു. തിങ്കളാഴ്ച രാജ്യത്തെ സെന്‍ട്രല്‍ ബാങ്കായ ബുണ്ടസ്ബാങ്ക് പ്രഖ്യാപിച്ച കണക്കുകള്‍, 2022 നെ അപേക്ഷിച്ച് നോട്ടുകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ധനയും മുഖവിലയില്‍ 90 ശതമാനം വര്‍ധനയും പ്രതിനിധീകരിക്കുന്നു.

200 യൂറോ, 500 യൂറോ നോട്ടുകള്‍ ഉള്‍പ്പെടുന്ന ചില പ്രധാന വഞ്ചന കേസുകള്‍ വര്‍ധിച്ചതായി കുറ്റപ്പെടുത്തി. മഞ്ഞ 200 യൂറോ, പര്‍പ്പിള്‍ 500 നോട്ടുകള്‍ ദൈനംദിന ജീവിതത്തില്‍ താരതമ്യേന അപൂര്‍വമാണെങ്കിലും അഞ്ച്, 10 യൂറോ, 20 യൂറോ, 50, 100 യൂറോ മൂല്യങ്ങള്‍ പോലും വ്യാജമായിരിക്കാമെന്ന് ബുണ്ടസ്ബാങ്ക് പറയുന്നു. ജര്‍മനിയില്‍ ആയിരത്തിലധികം മാഫിയ അംഗങ്ങള്‍ ഉള്ളതായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ലീഡർഷിപ് ക്യാമ്പ് സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തും.
ഡബ്ലിൻ: അയർലൻഡ് സീറോമലബാര്‍ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മെയ് 11ന് നടക്കും.
ഡെറിയിൽ പാലാ സ്വദേശി സിബി ജോസ് അന്തരിച്ചു.
ഡബ്ലിൻ: ഡെറിയിൽ പാലാ മേരിലാൻഡ് സ്വദേശി പാമ്പക്കൽ സിബി ജോസ്(46) അന്തരിച്ചു.
അയർലൻഡിൽ മലയാളിയായ റോഹൻ സലിന് ചെസ് കിരീടം.
ഡബ്ലിൻ: അയർലൻഡിൽ ചെസ് ചാമ്പ്യൻഷിപ്പിൽ മലയാളിത്തിളക്കം.
സി.ആർ. മഹേഷിനെ ആക്രമിച്ചതിൽ ശക്തമായി പ്രതിഷേധിച്ച് ഐഒസി യുകെ.
ലണ്ടൻ: കൊല്ലം കരുനാഗപ്പള്ളിയിൽ കൊട്ടികലാശത്തിനിടെ എൽഡിഎഫ് പ്രവർത്തകർ വ്യാപകമായി അഴിച്ചുവിട്ട ക്രൂരമായ അക്രമങ്ങ