• Logo

Allied Publications

Europe
ടോം പോളിനും കുടുംബത്തിനും നീനാ കൈരളി യാത്രയയപ്പ് നൽകി
Share
ഡബ്ലിൻ: ദീർഘ കാലത്തെ അയർലൻഡിലെ പ്രവാസജീവിതശേഷം ഓസ്ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ടോമിനും നോബിളിനും മക്കളായ എയ്ഡൻ, ഓസ്റ്റിൻ, അൽഫോൻസ് എന്നിവർക്കും നീനാ കൈരളിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പു നൽകി.

നീനാ കൈരളിയുടെ സ്ഥാപക മെമ്പർമാരും നിരവധിതവണ കൈരളിയുടെ കമ്മറ്റി മെമ്പറുമാരും ആയിരുന്ന ടോമും നോബിളും കൈരളിയുടെ വളർച്ചയുടെ നാൾവഴികളിൽ നിരവധി സംഭാവനകൾ നൽകിയവരാണ്. നീനാ കൈരളിയുടെ മുൻ പ്രസിഡന്‍റ് കൂടിയാണ് ടോം.

നീനാ ക്രിക്കറ്റ് ക്ലബ്, ബാൻഡ്മിന്‍റസ് ക്ലബ്,വോളിബോൾ ക്ലബ് എന്നിവയിലെല്ലാം മുൻനിരയിൽ നിന്നുകൊണ്ട് സാന്നിധ്യവും കഴിവും തെളിയിച്ച പ്രതിഭയാണ് ടോം. ഇവയിലെല്ലാം നിരവധി തവണ മികച്ച കളിക്കാരനായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു .

കലാ സാംസ്കാരിക മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് ടോമും നോബിളും കുട്ടികൾ മൂവരും. കൈരളിയുടെ പ്രോഗ്രാമുകളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച് തിളങ്ങി നിന്നവരായിരുന്നു എയ്ഡനും ഓസ്റ്റിനും അൽഫോൻസും . നഴ്സിംഗ് ജീവിതത്തിനപ്പുറം ഹാർമണി ഇവന്‍റ്സിലൂടെ തന്‍റെ കഴിവ് തെളിയിക്കുകയും അതിലൂടെ നിരവധി കുടുംബങ്ങളുടെ ആഘോഷ ദിനങ്ങൾ അവിസ്മരണീയമാക്കുകയുംചെയ്ത അതുല്യ പ്രതിഭയാണ് നോബിൾ.

സുഹൃത്ത് ബന്ധങ്ങൾ സൃഷ്ടിക്കാനും അത് നിലനിർത്താനും ഏറെ താൽപര്യം ഉള്ളവരായിരുന്നു ഇരുവരും. പുതിയ ജീവിത സാഹചര്യങ്ങളിൽ കൂടുതൽ മികവാർന്ന രീതിയിൽ ശോഭിക്കുവാൻ എല്ലാവിധ ആശംസകളും നേർന്നുകൊണ്ട് നീനാ കൈരളിയുടെ സ്നേഹാദരവായി കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി.

ദീർഘ കാലത്തെ ഐറിഷ് പ്രവാസ ജീവിതത്തിൽ നിഴൽ പോലെ കൂടെയുണ്ടായിരുന്ന കൈരളി സമൂഹത്തിലെ ഓരോരുത്തരേയും ഒരിക്കലും മറക്കാൻ ആവില്ലെന്നും ഒരു മങ്ങലു പോലും ഏൽക്കാതെ മധുര സ്മരണകളായി ഹൃദയത്തിൽ അവ എന്നും ഉണ്ടാകുമെന്നും ടോമും കുടുംബവും മറുപടി പ്രസംഗത്തിൽ പറഞ്ഞു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.