• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയുന്ന സമത്വവും സ്നേഹവും രാജ്യത്തിന്‍റെ ആണിക്കല്ല്: കെകെഎംഎ
Share
കുവൈറ്റ് സിറ്റി: തുല്യനീതി വിഭാവനം ചെയ്യുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്നും സ്ഥിതി സമത്വവും സാമൂഹ്യനീതിയും ഭരണഘടന ഉറപ്പു നൽകുന്നുവെന്നും ഭരണഘടനയുടെ അന്തഃസ്‌സത്ത കാത്തുസംരക്ഷിക്കുകയെന്നതാണ് ഓരോ ഇന്ത്യക്കാരന്‍റെയും കാർത്തവ്യമെന്നും കെ കെ എം എ മങ്കഫ് ഹാർമണി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ 75ാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു.

കുവൈറ്റ് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡന്‍റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു. കേന്ദ്ര നേതാക്കളായ കെ ബഷീർ, എച് എ ഗഫൂർ, മുനീർ കുണിയ, ഓ.എം ഷാഫി, ഓപി ശറഫുദ്ധീൻ, നൗഫൽ എടി, കെ സി അബ്ദുൽ കരീം, സുൽഫിഖർ എം പി, നിസാം നാലകത്ത്, ജാഫർ പി എം, അസ്ലം ഹംസ, അബ്ദുൽ കലാം മൗലവി, അഷ്റഫ് മങ്കാവ്, കെ.എച്ച് മുഹമ്മദ് കുഞ്ഞി, ലത്തീഫ് എടയൂർ, മുഹമ്മദ് അലി കടിഞ്ഞിമൂല, ലത്തീഫ് ഷേദിയ തുടങ്ങിയവർ പങ്കെടുത്തു.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ