• Logo

Allied Publications

Europe
ജര്‍മനിയില്‍ 14,000ത്തിലധികം ഹോളോകോസ്റ്റ് അതിജീവിതർ ഉണ്ടെന്ന് പഠനം
Share
ബര്‍ലിന്‍: ഹോളോകോസ്റ്റിനെ അതിജീവിച്ച 14,000ത്തിലധികം ആളുകള്‍ ഇപ്പോഴും ജര്‍മനിയില്‍ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തല്‍. ലോകത്ത് ഏകദേശം രണ്ടര ലക്ഷം ഹോളോകോസ്റ്റ് അതിജീവിതർ ഉണ്ടെന്ന് ചൊവ്വാഴ്ച ഒരു പഠനം വെളിപ്പെടുത്തി.

ഇവര്‍ 90ലധികം രാജ്യങ്ങളിലായി ആണ് താമസിക്കുന്നത്. അതിജീവിച്ചവരിൽ 1,19,300 പേര്‍ ഇസ്രയേലിലും 38,400 പേര്‍ അമേരിക്കയിലും 21,900 പേര്‍ ഫ്രാന്‍സിലും ജീവിച്ചിരിക്കുന്നതായിട്ടാണ് കണ്ടെത്തല്‍.

നിലവില്‍ ജീവിച്ചിരിക്കുന്നവരെല്ലാം തന്നെ നാസി പീഡനസമയത്ത് കുട്ടികളായിരുന്നവരാണ്. ക‌ടുത്ത പീഡനങ്ങളെ അതിജീവിച്ചവരാണ് ഇവർ. ഇപ്പോള്‍ ഇവരു‌ടെ ശരാശരി പ്രായം 86 വയസാണ് എന്നും പഠനം പറയുന്നു.

ഹോളോകോസ്റ്റില്‍ ആറ് ദശലക്ഷം ജൂതന്മാര്‍ കൊല്ലപ്പെട്ടതായിട്ടാണ് കണക്ക്. ശനിയാഴ്ച നടക്കുന്ന അന്താരാഷ്ട്ര ഹോളോകോസ്റ്റ് അനുസ്മരണ ദിനത്തിന് മുന്നോടിയായാണ് പഠന റിപ്പോർട്ട് പുറത്തുവിട്ടത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.