• Logo

Allied Publications

Europe
ട്രെയിന്‍ പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി
Share
ബര്‍ലിന്‍: ജർമനിയിൽ ട്രെയിൻ ഡ്രൈവറന്മാരുടെ പണിമുടക്ക് ജനജീവിതത്തെ സാരമായി ബാധിച്ചു. സമരം കാരണം രാജ്യത്തെ സമ്പദ്‌‌വ്യവസ്ഥയ്ക്ക് ഒരു ബില്യൻ യൂറോ വരെ നഷ്ടമുണ്ടാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

പണിമുടക്ക് സമരം ദീര്‍ഘദൂര ട്രെയിനുകളെ‌യും സബര്‍ബന്‍ സര്‍വീസുകളെയും ബാധിച്ചു. അതേസമയം ഭൂരിപക്ഷം ജർമന്‍കാരും പണിമുടക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നാണ് സര്‍വേ ഫലം.

സർവേയേിൽ പങ്കെടുത്ത 59 ശതമാനം ആളുകളും പണിമുടക്കിനെ എതിർത്തു. സമരത്തെ എതിർത്ത് ഗതാഗത മന്ത്രി വോള്‍ക്കര്‍ വിസിംഗ് രംഗത്ത് വന്നു. ഇത് ജർമൻ സമ്പദ്‌വ്യവസ്ഥയ്ക്ക് എതിരേയുള്ള സമരമാണെന്ന് അദ്ദേഹം ആരോപിച്ചു.

ബുധനാഴ്ച ആരംഭിച്ച പണിമുടക്ക് തിങ്കളാഴ്ച വൈകുന്നേരം ആറ് വരെയാണ് നീളുന്നത്.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.