• Logo

Allied Publications

Middle East & Gulf
ഒഐസിസി കൊല്ലം ജില്ലാ കമ്മിറ്റി വിചാരണ സദസ്‌ സംഘടിപ്പിച്ചു
Share
റിയാദ്: ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു പോലീസിനെയും പാര്‍ട്ടി ഗുണ്ടകളെയും കയറൂരി വിട്ട് പ്രതിഷേധ സ്വരങ്ങളെ അടിച്ചമര്‍ത്തി വാഴ്ത്തുപാട്ടുകാരുടെ കുഴലൂത്തില്‍ അഭിരമിച്ചു ഏകാധിപതിയായി കേരളം വാഴുന്ന പിണറായിക്കെതിരേ ഇനിയും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാവുമെന്നു ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്‍റ് അബ്ദുല്ല വല്ലാഞ്ചിറ.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മറ്റി ഡി പാലസ് ഓഡിറ്റോറിയത്തില്‍ കേരളത്തിലെ ദുര്‍ഭരണത്തിനും പോലീസ് നരനായിട്ടിനുമെതിരേ സംഘടിപ്പിച്ച വിചാരണ സദസ്‌ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുല്ല വല്ലാഞ്ചിറ.

ഒഐസിസി ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി. വിധേയന്‍ സിനിമയിലെ ഭാസ്ക്കരപട്ടേലിനേയും തൊമ്മിയെയും ഓര്‍മിപ്പിക്കും വിധം ഇരുപതു അടിമ മന്ത്രിമാരെയും കൊണ്ട് നടത്തിയ കേരള ആഡംബര യാത്ര കൊണ്ട് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പിണറായി മറുപടി പറയണം.

കേരള ജനതയ്ക്കു മുന്നില്‍ ജനവിരുദ്ധനായ പിണറായിയുടെ യഥാര്‍ഥ രൂപം അനാവരണം ചെയ്യപ്പെടാന്‍ പിണറായി തന്നെ കാരണഭൂതനായത് ഈ യാത്രയുടെ നേട്ടമാണ്.

നിത്യ ചിലവിനു പോലും പണം കണ്ടെത്താന്‍ കഴിയാതെ സംസ്ഥാനം കടക്കെണിയില്‍ ഉഴലുമ്പോള്‍, ത്രിതല പഞ്ചായത്തുകളിലെ പദ്ധതിചിലവിനുള്ള തുക യാത്രയ്ക്കായി പിടിച്ചു വാങ്ങി അടിസ്ഥാന വികസനം പോലും മുരടിപ്പിച്ചു.

യാത്ര അവസാനിച്ചപ്പോള്‍ ആറ് ലക്ഷം പരാതികള്‍ കിട്ടിയിട്ടുപോലും, പത്തു ശതമാനം പരാതികള്‍ തീര്‍പ്പു കല്‍പ്പിക്കാന്‍ ഇതുവരെ കഴിഞ്ഞട്ടില്ല. പരിഹരിക്കപ്പെട്ടു എന്നവകാശപ്പെടുന്ന തീര്‍പ്പുകളുടെ കഥ മറ്റൊരു ക്രൂരമായ തമാശയാണ്.

കേരളത്തില്‍ ബിജെപിയും സിപിമ്മും കൈകോര്‍ത്താണ് പ്രവര്‍ത്തിക്കുന്നത്. തെളിവുകളോടെ കേരളജനതയ്ക്കു മുന്നില്‍ വന്ന എല്ലാ അഴിമതി കേസുകളും ആവിയായി , അന്വേഷണങ്ങള്‍ മരവിപ്പിച്ചു. നവ കേരള യാത്രയ്ക്കെതിരേ പിണറായിയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ബിജെപി യുടെ പ്രതിഷേധസ്വരം പോലും ഉയരുന്നില്ല.

വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പില്‍ എത്ര മണ്ഡലങ്ങളില്‍ അവര്‍ തമ്മില്‍ രഹസ്യ ധാരണയുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. നേതാക്കള്‍ക്കും പാര്‍ട്ടിക്കെതിരെയും ഇടതു സംഘി മാധ്യമങ്ങളും പ്രൊഫൈലുകളും പടച്ചു വിടുന്ന കള്ള പ്രചാരണങ്ങള്‍ക്കെതിരെ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും റഷീദ് കൊളത്തറ പറഞ്ഞു.

ഒഐസിസി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് ഷെഫീക്ക് പുരക്കുന്നില്‍ അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ ആമുഖപ്രഭാഷണം നടത്തി.

നാഷണല്‍ കമ്മിറ്റി ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത്, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്, സലിംകളക്കര, ഷംനാദ് കരുനാഗപ്പള്ളി, അബ്ദുല്‍ സലിം അര്‍ത്തിയില്‍, നസീര്‍ ഹനീഫ,സാബു കല്ലേലിഭാഗം ജില്ലാ പ്രസിഡന്‍റുമാരായ വിന്‍സന്‍റ്, മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവര്‍ സംസാരിച്ചു.

നാസർ ലൈസ്, ശാലു, യോഹന്നാൻ കുണ്ടറ ബിനോയ് മത്തായി, ബിജുലാൽ, അലക്സാണ്ടർ, ജോസ് കടമ്പനാട്, നിസാർ പള്ളിക്കശേരിൽ എന്നിവർ നേത്യത്വം നൽകി. ഒഐസിസി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി.
റിയാദ്: 28 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേളി വിദ്യാഭ്യാസ പുരസ്കാര സംസ്ഥാനതല വിതരണോദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിച്ചു.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ 202324 ലെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാര (പ്രതീക്ഷ) വിതരണത്തിന്‍റെ സംസ്ഥാനതല ഉ
സ്ത്രീയുടെ അസ്തിത്വവും വ്യക്തിത്വവും: ചർച്ചാ സദസ് ഒരുക്കി പ്രവാസി മിത്ര.
മനാമ: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ പ്രവാസി മിത്ര സംഘടിപ്പിച്ച "സ്ത്രീ: അസ്തിത്വവും വ്യക്തിത്വ
അറബി ഭാഷയുടെ പ്രാധാന്യം ഏറിവരുന്നു: ഡോ. അമാനുല്ല വടക്കാങ്ങര.
ദോഹ: മതപരവും സാംസ്‌കാരികവുമായ സവിശേഷതകള്‍ക്കപ്പുറം തൊഴില്‍ പരവും സാങ്കേതികവുമായ രംഗങ്ങളിലും അറബി ഭാഷയുടെ പ്രാ