• Logo

Allied Publications

Europe
വർഗീസ് ജോൺ ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സൗത്ത് ഈസ്റ്റ് റീജിയണൽ കോഓർഡിനേറ്റർ
Share
ലണ്ടൻ: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ട്രേഡ് യൂണിയനുമായി ചേർന്ന് പ്രവർത്തിക്കുന്ന ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ എല്ലാ മേഖലകളിലും വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി റീജിയണൽ തലത്തിൽ കോഓർഡിനേഷൻ കമ്മിറ്റികൾ രൂപീകരിക്കുന്നു.

ഇതിന്‍റെ ഭാഗമായി ലണ്ടനോട് ചേർന്ന് കിടക്കുന്ന സൗത്ത് ഈസ്റ്റ് റീജിയണിന്‍റെ കോഓർഡിനേറ്ററായി പ്രമുഖ സാമൂഹ്യ പ്രവർത്തകനായ വർഗീസ് ജോണിനെ ചുമതലപ്പെടുത്തി. നേരത്തെ വിജി പൈലിയെ മിഡ്‌ലാൻഡ്സിന്‍റെ കോഓർഡിനേറ്ററായി ചുമതലപ്പെടുത്തിയിരുന്നു.

വോക്കിംഗിൽ താമസിക്കുന്ന വർഗീസ് യുകെയിൽ അറിയപ്പെടുന്ന ഒരു സാമൂഹ്യ പ്രവർത്തകനും വോക്കിംഗ് മലയാളി അസോസിയേഷന്‍റെ പ്രഥമ പ്രസിഡന്‍റും കഴിഞ്ഞ ബോറോ കൗൺസിൽ തെരഞ്ഞെടുപ്പിൽ വോക്കിംഗിൽ കൺസർവേറ്റിവ് പാർട്ടിയുടെ സ്ഥാനാർഥിയുമായിരുന്നു.

ലോകത്തിൽ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ സ്ഥാപക പ്രസിഡന്‍റ് കൂടിയായ വർഗീസ് ജോൺ, യുക്മയുടെ നേതൃത്വത്തിൽ ആരംഭിച്ച ഓൾ യുകെ കലോത്സവത്തിന്‍റെ മുഖ്യ ആസൂത്രകനായിരുന്നു.

വോക്കിംഗിൽ കൗൺസിലുമായി ചേർന്ന് നടത്തുന്ന ദീപാവലി ആഘോഷത്തിന്‍റെ മുഖ്യ സംഘാടകൻ കൂടിയാണ് വർഗീസ്. സ്കൂൾ ലീഡറായി തന്‍റെ നേതൃത്വപാഠവം അറിയിച്ച സണ്ണി കേരളത്തിൽ ദീപിക ബാലസഖ്യത്തിലൂടെ പരിശീലനം നേടി നേതൃരംഗത്തെത്തി.

കോളജ് വിദ്യാഭ്യാസ കാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. കെഎസ്‌‌യുവിലൂടെ കോളജ് യൂണിയൻ ചെയർമാനായും യൂണിവേഴ്സിറ്റി കൗൺസിലറായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ക്രിസ്ത്യൻ ലൈഫ് കമ്മ്യുണിറ്റിയുടെ (സിഎൽസി) എറണാകുളം അതിരൂപത വൈസ് പ്രസിഡന്‍റായിരുന്നു. സണ്ണി ജോലിചെയ്യുന്ന സെയിൻസ്ബറിയിൽ അഞ്ഞൂറോളം തൊഴിലാളികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയെന്ന നിലയിലുള്ള പ്രവർത്തന പരിചയം ഇന്ത്യൻ വർക്കേഴ്സ് യൂണിയന് മുതൽക്കൂട്ടാവും.

പ്രവാസി മലയാളി ഫെഡറേഷന്‍റെ നിലവിലെ ഗ്ലോബൽ സെക്രട്ടറിയായ വർഗീസിന് ഗ്ലോബൽ ഓർഗനൈസറുടെ നിര്യാണത്തെ തുടർന്ന് പ്രത്യുത ഉത്തരവാദിത്വവും കൂടി ഭരമേല്പിച്ചിരിക്കുകയാണ്.

കോക്കമംഗലം സ്വേദേശിയായ സണ്ണിയുടെ ഭാര്യ ലൗലി എൻഎച്ച്എസിൽ ജോലി ചെയ്യുന്നു. യൂണിവേഴ്സിറ്റി വിദ്യാർഥിയായ ആൻ തെരേസ, പ്ലസ് വണ്ണിന് പഠിക്കുന്ന ജേക്കബ് ജോൺ എന്നിവർ മക്കളാണ്.

ഐഡബ്ല്യു‌യുവിന്‍റെ പ്രവർത്തനങ്ങളുടെ ഭാഗമായി യുകെയിലുള്ള ഇന്ത്യൻ വർക്കേഴ്സിന് താമസിയാതെ യുകെയിലും സ്വദേശത്തുമുള്ള അവരുടെ പ്രശ്നങ്ങൾക്ക് ഗൈഡൻസും സഹായവും നൽകുവനാവുമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. നാട്ടിൽ ഐഎൻ‌ടിയുസിയുമായി സഹകരിച്ചും യുകെയിൽ ഇവിടെയുള്ള ട്രേഡ് യൂണിയനുകളുമായി ചേർന്നും ഐഡബ്ല്യു‌യു പ്രവർത്തിക്കും.

യുകെയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് തൊഴിലാളി നി‌യമത്തിൽ അവബോധം നൽകുക, തൊഴിൽ മേഖലയിൽ നേരിടുന്ന വിവേചനം അടക്കമുള്ള പ്രശ്നങ്ങൾക്കും ഹൗസിംഗ് രംഗത്ത് നേരിടുന്ന ചൂഷണത്തിനും മറ്റും സൗജന്യ നിയമ സഹായവും ഗൈഡൻസും നൽകുകയാണ് ഇന്ത്യൻ വർക്കേഴ്സ് യൂണിയൻ ലക്ഷ്യം വ‌‌യ്ക്കുന്നത്.

തൊഴിൽഹൗസിംഗ് മേഖലകളിൽ ആവശ്യമായ അറിവും ആത്മവിശ്വാസവും നൽകുവാനും സ്വയം പ്രതിരോധിക്കുവാനും ആത്യന്തികമായി കൂടുതൽ തുല്യവും മാന്യവുമായ ജോലിസ്ഥല സംസ്കാരം വളർത്തിയെടുക്കുവാനും എല്ലാവർക്കും ന്യായവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുവാനുമാണ് ഐഡബ്ല്യു‌യു പദ്ധതിയിടുന്നത്.

അതിന്‍റെ ഭാഗമായി "സൂം' പ്ലാറ്റ് ഫോമിലൂടെ വിദഗ്ദരായ സോളിസിറ്റേഴ്സിനെ ഉപയോഗിച്ച് ഇതിനകം രണ്ടു വെബിനാറുകൾ സംഘടിപ്പിച്ചിരുന്നു.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.