• Logo

Allied Publications

Middle East & Gulf
ഡാക്കര്‍ റാലി: ചരിത്ര നേട്ടവുമായി മലയാളി താരം ഹരിത് നോഹ
Share
യൻബു: സൗദി അറേബ്യയില്‍ സമാപിച്ച ഡാക്കര്‍ റാലിയില്‍ 11ാം സ്ഥാനത്ത് എത്തി ചരിത്രം കുറിച്ച് ടിവിഎസ് റേസിംഗ് ഫാക്ടറി റേസറും മലയാളി‌‌യുമായ ഹരിത് നോഹ.

ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനിയുടെ കീഴിലുള്ളതാണ് ടിവിഎസ് റേസിംഗ് ഫാക്ടറി.

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ റാലിയെന്ന് അറിയപ്പെടുന്ന ഡാക്കറിന്‍റെ 14 ദിവസങ്ങളിലായി നടന്ന 12 ഘട്ടങ്ങള്‍ പിന്നീട്ടാണ് ടിവിഎസും ഹരിത് നോഹയും ചരിത്രം കുറിച്ചത്.

5,000 കിലോമീറ്ററിലധികം വരുന്ന വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളും ദുര്‍ഘടമായ കാലാവസ്ഥയും അതിജീവിച്ചാണ് ഹരിത് നോഹയുടെ നേട്ടം.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി റേസിംഗ് ഫോര്‍മാറ്റുകളിലുടനീളം സജീവമായി പങ്കെടുക്കുകയും റൈഡര്‍മാരെ പ്രോത്സാഹിക്കുകയും ചെയ്യുന്ന ടിവിഎസ് റേസിംഗ് 2015 മുതല്‍ ഡാക്കര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

അന്താരാഷ്ട്ര റാലി റൈഡിന്‍റെ 46ാമത് പതിപ്പായ ഡാക്കര്‍ റാലിയുടെ 2024 സീസണില്‍, റേസ് ട്രാക്കില്‍ തന്റെ കഴിവുകളും നിശ്ചയദാര്‍ഢ്യവും ഒത്തിണക്കവും പ്രകടമാക്കി മികച്ച പ്രകടനമാണ് ഹരിത് നോഹ നടത്തിയത്.

ലോകമെമ്പാടുമുള്ള ഏറ്റവും മികച്ചതും വേഗതയേറിയതുമായ റേസര്‍മാരുമായി മത്സരിച്ച ഹരിത് റാലി രണ്ട് ക്ലാസ് വിജയിക്കുകയും, ഓവറോള്‍ വിഭാഗത്തില്‍ 11ാം സ്ഥാനത്തെത്തുകയും ചെയ്തു. ഡാക്കര്‍ റാലിയിലെ റാലി രണ്ട് ക്ലാസ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ റേസറെന്ന നേട്ടവും ഹരിത് നോഹയുടെ പേരിലായി.

ഡാക്കര്‍ റാലി 2024ല്‍ 11ാം സ്ഥാനത്തെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് ടിവിഎസ് റേസിംഗ് ഫാക്ടറി ടീം റൈഡര്‍ ഹരിത് നോഹ പറഞ്ഞു.

റിക്കി ബ്രാബെക്കിന് കിരീടം

മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്‍റെ റിക്കി ബ്രാബെക്ക് ആണ് കിരീടം നേടിയത്. റാലിയിലെ ജയത്തോടെ ഡാക്കര്‍ കിരീടം രണ്ടു തവണ നേടുന്ന ഏക അമേരിക്കന്‍ റൈഡറെന്ന നേട്ടവും ബ്രാബെക്ക് സ്വന്തമാക്കി.

2020ലും 32കാരനായ ബ്രാബെക്കനായിരുന്നു കിരീടം. സമാപന ഘട്ടമായ 12ാം സ്റ്റേജില്‍ അഞ്ചാം സ്ഥാനത്താണ് ഈ കാലിഫോര്‍ണിയക്കാരന്‍ ഫിനിഷ് ചെയ്തത്. ചാമ്പ്യന്‍ഷിപ്പില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്‍റെ മറ്റു താരങ്ങളും മികച്ച പ്രകടനം നടത്തി.

12ാം സ്റ്റേജില്‍ നാലാമതായി ഫിനിഷ് ചെയ്ത അഡ്രിയാന്‍ വാന്‍ ബെവറന്‍ ഓവറോള്‍ പോയിന്‍റില്‍ മൂന്നാം സ്ഥാനം നേടി. 12ാം സ്റ്റേജില്‍ പത്താമനായ ജോസ് ഇഗ്നാസിയോ നാച്ചോ ഓവറോള്‍ കിരീടത്തില്‍ ആറാം സ്ഥാനത്തും 12ാം സ്ഥാനത്തെത്തിയ പാബ്ലോ ക്വിന്‍റാനില്ല 11ാം സ്ഥാനത്തും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയാക്കി.

സ്വന്തം പ്രകടനത്തിലും ടീമിന്‍റെ നേട്ടത്തിലും താന്‍ വളരെ സന്തുഷ്ടനാണെന്ന് റിക്കി ബ്രാബെക്ക് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പിന്‍റെ രണ്ട് ആഴ്ചയും ഞങ്ങള്‍ മികച്ച ദൗത്യം നിര്‍വഹിച്ചു. ഇനി മുതല്‍ നമ്പര്‍ നയൻ തന്‍റെ ഭാഗ്യ നമ്പറായിരിക്കുമെന്ന് കരുതുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഏപ്രില്‍ രണ്ട് മുതല്‍ ഏഴ് വരെ പോര്‍ച്ചുഗലില്‍ നടക്കുന്ന ബിപി അള്‍ട്ടിമേറ്റ് റാലി റൈഡിലാണ് ഇനി മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം ഒത്തുചേരുക.

ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍.
ദോഹ: എറണാകുളം വരാപ്പുഴ സ്വദേശിയായ ടി.ആര്‍.
എയർഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ പണിമുടക്കി; യാത്രക്കാർ ദുരിതത്തിൽ.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങളിൽ എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ വ്യാപകമായി സർവീസ് മുടക്കിയതി