• Logo

Allied Publications

Europe
കോൺഗ്രസ്‌ വന്നാലേ മതേതര മൂല്യവും ജനാധിപത്യവും ഉറപ്പ് വരുത്തനാവൂ: രേവന്ത് റെഡ്ഢി
Share
ലണ്ടൻ: കോൺഗ്രസ് അധികാരത്തിൽ വന്നാലേ മതേതര മൂല്യവും ജനാധിപത്യ ഭരണഘടനാ സംരക്ഷണവും ഉറപ്പ് വരുത്താൻ കഴിയുകയൂള്ളുവെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി.

മുഖ്യമന്ത്രിപദം നേടിയ ശേഷം വിദേശത്ത് നടത്തിയ പൊതുപരിപാടിയിൽ എത്തിച്ചേർന്ന രേവന്ത് റെഡ്ഢിക്ക് ലണ്ടനിൽ ആയിരങ്ങളാണ് അഭിവാദ്യമർപ്പിക്കാൻ ഒഴുകിയെത്തിയത്.

തെലുങ്കാന ഡയസ്പോറാ ഓർഗനൈസേഷൻ ഹോൻസ്ലോവിലെ "ഹെസ്റ്റൺ ഹൈഡ് ഹോട്ടലിൽ സംഘടിപ്പിച്ച ഹലോ ലണ്ടൻ’ പരിപാടിയിലേക്ക് കടന്നുവന്ന രേവന്ത് റെഡ്ഢിയെ മുദ്രാവാക്യം വിളിയും കരഘോഷവുമായിട്ടാണ് പ്രവർത്തകർ സ്വീകരിച്ചത്.



തെലുങ്കാനയുടെ ക്രിയാത്മകമായ വികസനത്തിന് കോൺഗ്രസ് പാർട്ടി അവതരിപ്പിച്ച ആറ് വാഗ്ദാനങ്ങൾ വിശദീകരിക്കുകയും സംസ്ഥാനത്തെ പൂർണ തോതിൽ നിക്ഷേപ സൗഹൃദമാക്കുന്നതിനുള്ള തന്‍റെ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ഭാരത് ജോഡോ യാത്രയിൽ അണിചേർന്നതിന്‍റെ സ്മരണകൾ ഓർത്തെടുത്ത രേവന്ത്, യാത്രയുടെ രണ്ടാം ഘട്ടമായ ഭാരത് ജോഡോ ന്യായ് യാത്രയിൽ എല്ലാവരും അണിചേർന്നു ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കുവാൻ ആഹ്വാനം ചെയ്തു.



ഐഒസി നാഷണൽ സെക്രട്ടറി വേണുഗോപാൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഐഒസി നാഷണൽ പ്രസിഡന്‍റ് കമൽ ദലിവാൽ, ഐഒസി വക്താവ് സുധാകരർ ഗൗഡ്, വിവിധ തെലങ്കാന പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പ്രസംഗിച്ചു.

തിങ്ങിനിറഞ്ഞ സദസിന് നന്ദി പറഞ്ഞുകൊണ്ട് വേദിയെ കൈയിലെടുത്ത രേവന്ത് റെഡ്ഢിയുടെ മുക്കാൽ മണിക്കൂർ പ്രസംഗത്തിലെ ഓരോ വാക്കുകളും നിറഞ്ഞ കൈയടികളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്.

കഴിഞ്ഞ പത്തു വർഷക്കാലം ചന്ദ്രശേഖര റാവുവിന്‍റെ ജനദ്രോഹ ഭരണത്തിന് ജനങ്ങൾ ബാലറ്റിലൂടെ കൊടുത്ത ചുട്ട മറുപടിയാണ് ബിആർഎസിന്‍റെ അടിവേരറുത്തു കൊണ്ട് തെലങ്കാനയിൽ കോൺഗ്രസ് നേടിയ ഉജ്വലവും ഐതിഹാസികവുമായ വിജയമെന്ന് അദ്ദേഹം പറഞ്ഞു.



ഐഒസി കേരള ഘടകത്തെ പ്രതിനിധീകരിച്ച് പ്രസിഡന്‍റ് സുജു ഡാനിയേൽ, വക്താവ് അജിത് മുതയിൽ എന്നിവരുടെ നേതൃത്വത്തിൽ പരിപാടിയുടെ അസൂത്രണ ഘട്ടം മുതൽ രജിസ്ട്രേഷൻ, മറ്റു ക്രമീകരണങ്ങൾ എന്നിവയിൽ നൽകിയ വലിയ പങ്ക് സംഘാടകർ എടുത്തു പറഞ്ഞു.

ഐഒസി മീഡിയ കോഓർഡിനേറ്റർ റോമി കുര്യാക്കോസ്, സീനിയർ ലീഡർ ബോബിൻ ഫിലിപ്പ്, ആഷിർ റഹ്മാൻ, എഫ്രേം സാം, ബിബിൻ ബോബച്ചൻ, അജി ജോർജ്, ജോർജ് മാത്യു, പ്രവീൺ കുര്യൻ ജോർജ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.