• Logo

Allied Publications

Europe
ബ്ലാക്ക്റോക്ക് ഗാര്‍ഡിയന്‍ ഏഞ്ചല്‍ പള്ളിയിൽ സെബസ്റ്റ്യാനോസിന്‍റെ തിരുനാള്‍ ഞായറാഴ്ച
Share
ഡബ്ലിന്‍: സീറോ മലബാര്‍ ബ്ലാക്ക്‌റോക്ക് മാസ് സെന്‍ററില്‍ ഞായറാഴ്ച്ച വൈകുന്നേരം ഏഴിന് വിശുദ്ധ സെബസ്റ്റ്യാനോസിന്‍റെ തിരുനാള്‍ കൊണ്ടാടുന്നു. ജപമാല സമര്‍പ്പണം, വിശുദ്ധ കുര്‍ബാന, കഴുന്നെടുക്കല്‍, ലതീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, പ്രത്യേക പ്രാര്‍ഥനകളും അന്നേ ദിവസം ഉണ്ടായിരിക്കും.

സെന്‍റ് സെബാസ്റ്റ്യന്‍റെ തിരുനാള്‍ കേരളത്തില്‍ അമ്പ്‌ തിരുനാള്‍, മകരം തിരുനാള്‍, പിണ്ടി തിരുനാള്‍, വെളുത്തച്ചന്‍റെ തിരുനാള്‍ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നുണ്ട്. അമ്പെയ്ത് കൊല്ലാന്‍ ശ്രമിച്ചതിന്‍റെ ഓര്‍മയ്ക്കായി "അമ്പ്' ഒരു പ്രധാന അടയാളമായി വിശ്വാസികള്‍ കണക്കാക്കുന്നു.

വാദ്യവും മേളവും ആട്ടവുമായി പ്രദക്ഷിണങ്ങളും ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രയോഗവും തിരുനാളിന്‍റെ ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളാണ്.

തിരുനാളിൽ പങ്കെടുക്കാനും അനുഗ്രഹങ്ങൾ പ്രാപിക്കുവാനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ബ്ലാക്ക്‌റോക്ക് സെന്‍റ് ജോസഫ് ഇടവക വികാരി റവ.ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.