• Logo

Allied Publications

Europe
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുള്ള രാജ്യം; ജർമനി ഒന്നാമത്
Share
ബര്‍ലിന്‍: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി ഒന്നാമത്. ആദ്യമായി ആണ് ജർമനി ഈ നേട്ടം കെെവരിക്കുന്നത്. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, സിംഗപ്പുര്‍ എന്നീ രാജ്യങ്ങൾക്ക് ഒപ്പമാണ് ജർമനി ഒന്നാം സ്ഥാനം പ‌ങ്കിടുന്നത്.

ജർമൻ പൗരന്മാര്‍ക്ക് വീസയ്ക്ക് അപേക്ഷിക്കാതെ തന്നെ 194 രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ അനുവാദമുണ്ട്. ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക പട്ടികയിലാണ് ഇത് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ പട്ടികയിൽ സിംഗപ്പുര്‍ മാത്രമായിരുന്നു ഒന്നാമത്. റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് യുഎസ്എ. ഇന്‍റര്‍നാഷനല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷൻ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ട് സൂചിക റാങ്കിംഗ് തയാറാക്കിയിരിക്കുന്നത്.

ഇന്ത്യ പട്ടിക‌യിൽ 80ാം സ്ഥാനത്താണ്. ഖത്തര്‍, ഒമാന്‍ അടക്കമുള്ള 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്രചെയ്യാം.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.