• Logo

Allied Publications

Europe
ഡീസൽ സബ്‌സിഡി വെട്ടിക്കുറച്ചു; ജര്‍മനിയിൽ കര്‍ഷക സമരം
Share
ബര്‍ലിന്‍: ജർമനിയിൽ രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചു. കാര്‍ഷിക ഡീസല്‍ സബ്സിഡി വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചിരിക്കുന്നത്.

ബർലിൻ നഗരഹൃദയത്തിലെ ബ്രാൻഡൻബർഗ് ഗേറ്റിൽ ട്രാക്ടറുകളും ട്രക്കുകളും നിർത്തിയിട്ട് കർഷകർ റോഡ് ഉപരോധിച്ച് കൊണ്ടാണ് സമരം നടത്തിയത്. രാജ്യമെമ്പാടും പ്രധാന ഹൈവേകളിലും പ്രതിഷേധ സമരം നടന്നു.

അടുത്ത കാലത്ത് ജർമനി നേരിട്ടില്ലാത്ത വിധമുള്ള പ്രതിഷേധമാണിതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി കര്‍ഷകര്‍ പ്രഖ്യാപിച്ച സമരവും ഹൈവേ ഉപരോധവും ഗതാഗത തടസങ്ങള്‍ക്ക് കാരണമായി.

5,500 ട്രാക്ടറുകള്‍ മ്യൂണിക്ക് നഗരത്തിൽ കർഷകർ എത്തിച്ചതായിട്ടാണ് പോലീസ് റിപ്പോർട്ട്. സമരം കനത്തോടെ റോഡുകൾ അടച്ചിട്ടിട്ടുണ്ട്. നേരത്തെ, ഹൈവേ ഉപരോധിക്കാൻ കർഷകർക്ക് കോടതി അനുമതി നല്‍കിയിരുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.