• Logo

Allied Publications

Europe
തണുത്ത് വിറച്ച് സ്വീഡൻ; റോഡിൽ കുടുങ്ങിയത് ആയിരത്തിലധികം വാഹനങ്ങൾ
Share
സ്റ്റോക്ഹോം: കൊടും ശൈത്യത്താൽ വലഞ്ഞ് സ്വീഡൻ. 25 വർഷത്തിനിടയിലെ ഏറ്റവും വലിയ ശൈത്യത്തിനാണ് ചൊവ്വാഴ്ച സ്വീഡൻ സാക്ഷ്യം വഹിച്ചത്. മൈനസ് 43.6 സെല്‍ഷ്യസായിരുന്നു ചൊവ്വാഴ്ചത്തെ താപനില.

സ്വീഡിഷ് മെറ്റീരിയോളജിക്കല്‍ ആന്‍ഡ് ഹൈഡ്രോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്കുകൾ പ്രകാരം ബുധനാഴ്ചയും രാജ്യത്തിന്‍റെ പല സ്ഥലങ്ങളിലും മൈനസ് 40 സെല്‍ഷ്യസ് താപനില റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ ഗതാഗത്തെ തണുപ്പ് കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടത്തും വാഹനങ്ങൾ റോഡിൽ കുടുങ്ങി കിടന്നു. രക്ഷാപ്രവർത്തകർ എത്തി മഞ്ഞു നീക്കിയാണ് വാഹനത്തിലുള്ളവരെ പുറത്തെടുത്തത്.

അപകടസാധ്യത കണക്കിലെടുത്ത് രാജ്യത്തെ പല ഭാഗത്തെയും ട്രെയിൻ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. അയൽരാജ്യമായ ഫിൻലൻഡ്, നോർവേ, ഡെൻമാർക്ക് തുടങ്ങിയ രാജ്യങ്ങളും ശൈത്യത്തിന്‍റെ പടിയിലാണ്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.