• Logo

Allied Publications

Europe
റൊമേനിയയും ബള്‍ഗേറിയയും ഷെങ്കന്‍ സോണില്‍ ചേരും
Share
ബ്രസല്‍സ്: റൊമേനിയയും ബള്‍ഗേറിയയും മാര്‍ച്ച് 31 മുതല്‍ യൂറോപ്യന്‍ ഷെങ്കന്‍ സോണില്‍ ചേരും. എയര്‍ പോര്‍ട്ടുകളും സീ പോര്‍ട്ടുകളും വഴി മാത്രമുള്ള ബോര്‍ഡര്‍ ഫ്രീ വിസാ നിയമങ്ങളാണ് ഉണ്ടാവുക.

2007 മുതല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളാണ് റൊമാനിയയും ബള്‍ഗേറിയയും. ഒരു വര്‍ഷം മുമ്പ് ക്രൊയേഷ്യയെ പ്രവേശിപ്പിച്ചപ്പോഴാണ് ഷെങ്കനിലേക്കുള്ള പ്രവേശനത്തിനായി ഇരുരാജ്യങ്ങളേയും സ്വാഗതം ചെയ്തത്.

ബുള്‍ഗേറിയ, റൊമാനിയ എന്നിവയുമായുള്ള വ്യോമ, നാവിക ആഭ്യന്തര അതിര്‍ത്തി നിയന്ത്രണങ്ങള്‍ നീക്കം ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

ഇരുരാജ്യങ്ങളുടെയും കടല്‍, വ്യോമ അതിര്‍ത്തികളിലെ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 മുതല്‍ പിന്‍വലിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കൗണ്‍സില്‍ ഓഫ് ദി ഇയു പറഞ്ഞു.

എന്നാല്‍ ബോര്‍ഡര്‍ ഫ്രീ വിസാ നിയമങ്ങളിലൂടെയുള്ള രണ്ട് രാജ്യങ്ങളുടെയും ഷെങ്കന്‍ മേഖലയിലേക്കുള്ള പ്രവേശന കാര്യത്തല്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. അതുകൊണ്ടു തന്നെ അക്കാര്യത്തില്‍ തീരുമാനം പിന്നീടായിരിക്കും ഉണ്ടാകുക.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.