• Logo

Allied Publications

Europe
പുതുവര്‍ഷരാവില്‍ ബര്‍ലിനിൽ വ്യാപക ആക്രമണം
Share
ബര്‍ലിന്‍: പുതുവർഷ ആഘോഷങ്ങളുടെ മറവിൽ ബര്‍ലിനിൽ പലയിടങ്ങളിലും വ്യാപക ആക്രമണം. പല ഭാഗങ്ങളിലും കാറുകള്‍ കത്തിച്ചു.

അർധരാത്രി പുതുവത്സര ആഘോഷങ്ങളുടെ മറവിലാണ് ബര്‍ലിന്‍ ഷോനെബര്‍ഗ് മേഖലയില്‍ കാറുകള്‍ക്ക് തീപിടിച്ചത്. അഗ്നിശമന സേനാംഗങ്ങള്‍ എത്തിയെങ്കിലും വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു.

അക്രമികള്‍ മനപൂര്‍വം തീയിട്ടതാണ് എന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഏകദേശം പുലര്‍ച്ചെ ലിഷന്‍ബര്‍ഗിലെ എല്ലിവോയ്ഗ്റ്റ്സ്ട്രാസെയില്‍പാര്‍ക്കിംഗ് സ്ഥലത്തും നിരവധി വാഹനങ്ങള്‍ക്ക് തീപിടിച്ചു.

രണ്ട് കാറുകള്‍ കത്തിനശിക്കുകയും മൂന്നാമത്തെ കാറിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. അക്രമികൾ മേഖലയിൽ നിന്ന് കൊള്ളയടിച്ചതായും സംശയിക്കുന്നു. മിറ്റെയിലെ ഹോള്‍സ്മാര്‍ക്സ്ട്രാസെയിലെ പാർക്കിംഗ് സ്ഥലത്തും നിരവധി വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്.

ഇതിനിടെ ബര്‍ലിനിലെ ഉയര്‍ന്ന ഹൗസിംഗ് കോളനിയിൽ പോലീസിന് നേരെ ആക്രമണം ഉണ്ടായി.15 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. 230 ലധികം പേരെ അറസ്റ്റ് ചെയ്തു. ലോവര്‍ സാക്സണിയില്‍ പലയിടത്തും തീപിടിത്തമുണ്ടായി.

ഒസ്നാബ്രൂക്ക് ജില്ലയിലെ ഒരു നിലവറയ്ക്ക് അക്രമികൾ തീയിട്ടു. ഷൂട്ടോര്‍ഫിലെ ഒരു കളപ്പുരയും വാലന്‍ഹോര്‍സ്റ്റിലെ ഒരു വീടിന്‍റെ മേല്‍ക്കൂരയും കത്തിനശിച്ചു. ഒരു കെട്ടിടവും പൂർണമായി കത്തിനശിച്ചിട്ടുണ്ട്.

പുക ശ്വസിച്ച് രണ്ട് പേര്‍ക്ക് ശാരീരക അസ്വസ്ഥകളുണ്ടായി. തീപിടിത്തത്തിന്‍റെ കാരണം ഇപ്പോഴും വ്യക്തമല്ല. പോലീസ് അന്വേഷണം നടത്തിവരികയാണ്. അതേസമയം, റിട്ടയര്‍മെന്‍റ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ നാല് വയോധികര്‍ക്ക് പര‌ിക്കേറ്റു. ‌

അർധരാത്രി മുതല്‍ 500 പ്രദേശങ്ങളിൽ ബര്‍ലിന്‍ അഗ്നിശമന സേനയെ വിന്യസിച്ചിട്ടുണ്ട്. പുതുവത്സര തലേന്ന് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ലൈപ്സിഗിലും പോലീസിനുനേരെ പുതുവര്‍ഷ രാവില്‍ ആക്രമണമുണ്ടായി.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.