• Logo

Allied Publications

Europe
കൊളോണ്‍ കത്തീഡ്രല്‍ ആക്രമിക്കാൻ പദ്ധതിയിട്ട മൂന്നുപേര്‍ കൂടി പിടിയിൽ
Share
ബര്‍ലിന്‍: കൊളോണ്‍ കത്തീഡ്രല്‍ ആക്രമിക്കാൻ പദ്ധതിയിട്ട സംഭവത്തിൽ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാലിയ സംസ്ഥാന പോലീസ് മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്തു. നേരത്തെ, സംഭവുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്ന് വേസലില്‍ താജിക്ക് എന്ന യുവാവ് പിടിയിലായിരുന്നു.

താജിക്കും ഇപ്പോൾ പിടിയിലായവരും ഒരേ സംഘത്തിൽപ്പെട്ടവരാണെന്ന് പോലീസ് അറിയിച്ചു. മതവിദ്വേഷത്തെ തുട‍ർന്നാണ് കത്തീഡ്രല്‍ ആക്രമിക്കാൻ പദ്ധതിയിട്ടതെന്ന് വാര്‍ത്താസമ്മേളനത്തിൽ പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണങ്ങൾ നടക്കുകയാണ്.

മധ്യേഷ്യയില്‍ നിന്നുള്ള ആളുകള്‍ നിയന്ത്രിക്കുന്ന ശൃംഖല നിരവധി ഫെഡറല്‍ സംസ്ഥാനങ്ങളിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് പ്രതികളിൽ നിന്ന് പോലീസിന് വിവരം ലഭിച്ചു.

സംഭവത്തെ തുടര്‍ന്ന് പോലീസ് പുതുവര്‍ഷരാവില്‍ കൊളോണ്‍ കത്തീഡ്രലിന് ചുറ്റുമുള്ള സുരക്ഷ വർധിപ്പിച്ചിരുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.