• Logo

Allied Publications

Europe
ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
Share
ബര്‍ലിന്‍: ജർമനിയിൽ മഴ കനത്തതോടെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയെന്ന് റിപ്പോർട്ട്. ലോവര്‍ സാക്സണ്‍ സംസ്ഥാനം മിക്കവാറും വെള്ളത്തിനടിയിലാണന്ന് ആഭ്യന്തര മന്ത്രി ഡാനിയേല ബെഹ്റന്‍സ് വെളിപ്പെടുത്തി.

ഡാമുകളുടെ സുരക്ഷ സംബന്ധിച്ചും പലയിടങ്ങളിലും ആശങ്കയുണ്ട്. ‌വെള്ളിയാഴ്ച ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് പല പ്രദേശങ്ങളിലും വെള്ളം പൊങ്ങി. ഇതോടെ കൂടുതല്‍ സ്ഥലങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വെള്ളപ്പൊക്ക മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോവര്‍ സാക്സണിയിലെ പട്ടണമായ അച്ചിമിൽ (വെര്‍ഡന്‍ ജില്ല) ദുരന്തനിവരാണ സേനയെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലകളിൽ കാറുകൾ ഓടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.

മഴയും കാറ്റും വരും ദിനങ്ങളിൽ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലോവര്‍ സാക്സണിയിൽ മഴ കനത്തോടെ തെക്കന്‍ ഹൈഡെക്രീസിലെ സ്ഥിതി കൂടുതല്‍ വഷളായി.

അഹ്ല്‍ഡന്‍, റെഥം, ഷ്വാര്‍ംസ്റ്റെഡ് എന്നീ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ സാധ്യതയുണ്ട്. അധികൃതർ നിർദേശം നൽകിയാൽ ഈ മേഖലയിലെ താമസക്കാര്‍ അവരുടെ അപ്പാര്‍ട്ടുമെന്‍റുകളും വീടുകളും ഒഴിയാൻ തയാറാകണമെന്ന് ഭരണകൂടം അറിയിച്ചു.

കേരള അസോസിയേഷന്‍ ഓഫ് പോളണ്ടിന്‍റെ ഓണാഘോഷം ക്രാക്കോവില്‍ സെപ്റ്റംബർ 8ന്.
ക്രാക്കോവ് : കേരള അസോസിയേഷന്‍ ഓഫ് പോളണ്ട് (KAP) ക്രാക്കോവ് ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക ഓണാഘോഷം ഈ മാസം 8 ന്
ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
ലണ്ടൻ : യുകെയിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ ലണ്ടൻ മലയാള സാഹിത്യവേദിക്ക് പുതിയ ഭരണസമിതി നിലവിൽ വന്നു.
കൈരളി യുകെ നഴ്സിംഗ് ബിരുദധാരികൾക്കുള്ള സൗജന്യ ഇംഗ്ലീഷ് ഭാഷ പരിശീലനം സെപ്റ്റംബർ 16 മുതൽ.
ലണ്ടൻ: യുകെയിൽ കെയർ അസിസ്റ്റന്‍റായി പ്രവർത്തിക്കുന്ന നഴ്സിംഗ് ബിരുദധാരികൾക്ക് NMC രജിസ്ട്രേഷൻ ലഭിക്കുവാൻ ആവശ്യമായ O
മൊർട്ടെസയ്ക്ക് സുഖമായി ഉറങ്ങാം; സ്പെഷ്യൽ കിടക്ക നൽകി പാരാലിന്പിക്സ് കമ്മിറ്റി.
പാരീസ്: ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തയാളും ഏറ്റവും ഉയരമുള്ള പാരാലിന്പിക്സ് താരമായ ഇറാനിയൻ സിറ്റി വോളിബോൾ ത
ദ്രോഗ്ഡയിൽ "പൂരം 2025': ലോഗോ പ്രകാശനം നടന്നു.
ദ്രോഗ്ഡ: ദ്രോഗ്ഡയുടെ ഓണാഘോഷത്തിൽ നിറഞ്ഞ സദസിനെ സാക്ഷിയാക്കി ഡ്യൂ ഡ്രോപ്പ്സിന്‍റെ മേളപെരുക്കത്തിന്‍റെ അകമ്പടിയോടെ "ടില