• Logo

Allied Publications

Europe
ജര്‍മനിയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും
Share
ബര്‍ലിന്‍: ജർമനിയിൽ മഴ കനത്തതോടെ മിക്ക പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയെന്ന് റിപ്പോർട്ട്. ലോവര്‍ സാക്സണ്‍ സംസ്ഥാനം മിക്കവാറും വെള്ളത്തിനടിയിലാണന്ന് ആഭ്യന്തര മന്ത്രി ഡാനിയേല ബെഹ്റന്‍സ് വെളിപ്പെടുത്തി.

ഡാമുകളുടെ സുരക്ഷ സംബന്ധിച്ചും പലയിടങ്ങളിലും ആശങ്കയുണ്ട്. ‌വെള്ളിയാഴ്ച ശക്തമായ മഴ ലഭിച്ചതിനെ തുടർന്ന് രാജ്യത്ത് പല പ്രദേശങ്ങളിലും വെള്ളം പൊങ്ങി. ഇതോടെ കൂടുതല്‍ സ്ഥലങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

വെള്ളപ്പൊക്ക മേഖലകളിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ലോവര്‍ സാക്സണിയിലെ പട്ടണമായ അച്ചിമിൽ (വെര്‍ഡന്‍ ജില്ല) ദുരന്തനിവരാണ സേനയെ വിന്യസിച്ചിട്ടുണ്ട്. വെള്ളപ്പൊക്ക മേഖലകളിൽ കാറുകൾ ഓടിക്കുന്നത് പരമാവധി ഒഴിവാക്കാനാണ് നിർദേശം.

മഴയും കാറ്റും വരും ദിനങ്ങളിൽ കനക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാൽ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. ലോവര്‍ സാക്സണിയിൽ മഴ കനത്തോടെ തെക്കന്‍ ഹൈഡെക്രീസിലെ സ്ഥിതി കൂടുതല്‍ വഷളായി.

അഹ്ല്‍ഡന്‍, റെഥം, ഷ്വാര്‍ംസ്റ്റെഡ് എന്നീ പ്രദേശങ്ങളിലെ താമസക്കാരെ ഒഴിപ്പിക്കാൻ സാധ്യതയുണ്ട്. അധികൃതർ നിർദേശം നൽകിയാൽ ഈ മേഖലയിലെ താമസക്കാര്‍ അവരുടെ അപ്പാര്‍ട്ടുമെന്‍റുകളും വീടുകളും ഒഴിയാൻ തയാറാകണമെന്ന് ഭരണകൂടം അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.