• Logo

Allied Publications

Europe
കുര്യന്‍ ജോസഫ് നിലവൂർ അന്തരിച്ചു
Share
കുടയത്തൂര്‍: നിലവൂര്‍ കുര്യന്‍ ജോസഫ്(88) അന്തരിച്ചു. വിയന്നയില്‍ ബിസിനസ് ചെയുന്ന ജോസ് (ജോസ്‌കോ സൂപ്പര്‍മാര്‍ക്കറ്റ്), ടോമി നിലവൂര്‍, സ്വിറ്റ്സര്‍ലന്‍ഡിലുള്ള ആന്‍റോ എന്നിവരുടെ പിതാവാണ്. ഭാര്യ: ഏലിക്കുട്ടി കുര്യന്‍.

സംസ്‌കാര ശുശ്രൂഷകള്‍ ഞാ‌യറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് വീട്ടില്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്നിന് കുടയത്തൂര്‍ സെന്‍റ് അഗസ്റ്റിന്‍ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പരേതനുവേണ്ടിയുള്ള കുര്‍ബാന വെള്ളിയാഴ്ച രാത്രി 7.15ന് എസ്‌ലിംഗിലുള്ള സെന്‍റ് ജോസഫ് സീറോ മലബാര്‍ ഇടവകയില്‍ നടക്കും.

മക്കള്‍: ജെസി വെട്ടിക്കുഴിയില്‍ (കലയന്താനി), ജോസ് നിലവൂര്‍ (ഓസ്ട്രിയ), ഷൈനി ജോസി, നെല്ലംകുഴി (ഓസ്‌ട്രേലിയ), ആന്‍റോ നിലവൂര്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ടോമി നിലവൂര്‍ (ഓസ്ട്രിയ), സോളി സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം).

മരുമക്കള്‍: സിറിയക്ക് വെട്ടിക്കുഴിയില്‍ (കലയന്താനി), ഫിലോമിന കളപ്പുരപാറപ്പുറം (ഓസ്ട്രിയ), ജോസി നെല്ലംകുഴി (മേലുകാവ്), ജീന മാത്യു നെടുവയലില്‍ (സ്വിറ്റ്സര്‍ലന്‍ഡ്), ജൂലി പോളക്കുളം (ഓസ്ട്രിയ), സജീവ് നെല്ലിക്കുന്നേല്‍ (വാഴക്കുളം).

വാർത്ത: ജോബി ആന്‍റണി

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.