• Logo

Allied Publications

Europe
ജർമൻ രാഷ്‌ട്രീയ നേതാവ് വുൾഫ്ഗാംഗ് ഷൗബിൾ അന്തരിച്ചു
Share
ബർലിൻ: ജർമന്‍ പുനരേകീകരണത്തില്‍ പ്രധാന പങ്കാളിത്വം വഹിച്ചയാളും ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍റെ (സിഡിയു) ഉന്നതനേതാവും മുന്‍മന്ത്രിയുമായ ഡോ. വുൾഫ്ഗാംഗ് ഷൗബിൾ(81) അന്തരിച്ചു.

ചാന്‍സലര്‍മാരായ ഹെല്‍മുട്ട് കോളിന്‍റെയും അംഗല മെര്‍ക്കലിന്‍റെയും മന്ത്രിസഭയില്‍ അംഗമായിരുന്നു ഷൗബിൾ. 1942ലാണ് അദ്ദേഹം ജനിച്ചത്. 1972 മുതല്‍ ജർമനിയിലെ ബുണ്ടെസ്റ്റാഗ് ലോവര്‍ ഹൗസില്‍ 51 വര്‍ഷം സേവനമനുഷ്ഠിച്ചു.

ജർമനിയുടെ ദേശീയ പുനരേകീകരണത്തിന് മേല്‍നോട്ടം വഹിച്ചു. 1990ല്‍ അദ്ദേഹത്തിന് ആക്രമികളിൽ നിന്ന് വെടിയേറ്റിരുന്നു. തുടര്‍ന്ന് വീല്‍ചെയറിലാ‌യിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഷൗബിളിന്‍റെ വേർപാടിൽ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉള്‍പ്പടെ ജര്‍മനി മുഴുവന്‍ അനുശോചിച്ചു.

അര നൂറ്റാണ്ടിലേറെയായി നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത് ഷൗബിളാണന്നും ജർമനിക്ക് ഒരു മൂര്‍ച്ചയുള്ള ചിന്തകനെയും വികാരാധീനനായ രാഷ്ട്രീയക്കാരനെയും ധിക്കാരിയായ ജനാധിപത്യവാദിയെയും നഷ്ടപ്പെട്ടുവെന്ന് ചാന്‍സലര്‍ ഷോള്‍സ് ട്വിറ്ററില്‍ കുറിച്ചു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.