• Logo

Allied Publications

Europe
ജർമൻ രാഷ്‌ട്രീയ നേതാവ് വുൾഫ്ഗാംഗ് ഷൗബിൾ അന്തരിച്ചു
Share
ബർലിൻ: ജർമന്‍ പുനരേകീകരണത്തില്‍ പ്രധാന പങ്കാളിത്വം വഹിച്ചയാളും ക്രിസ്ത്യന്‍ ഡമോക്രാറ്റിക് യൂണിയന്‍റെ (സിഡിയു) ഉന്നതനേതാവും മുന്‍മന്ത്രിയുമായ ഡോ. വുൾഫ്ഗാംഗ് ഷൗബിൾ(81) അന്തരിച്ചു.

ചാന്‍സലര്‍മാരായ ഹെല്‍മുട്ട് കോളിന്‍റെയും അംഗല മെര്‍ക്കലിന്‍റെയും മന്ത്രിസഭയില്‍ അംഗമായിരുന്നു ഷൗബിൾ. 1942ലാണ് അദ്ദേഹം ജനിച്ചത്. 1972 മുതല്‍ ജർമനിയിലെ ബുണ്ടെസ്റ്റാഗ് ലോവര്‍ ഹൗസില്‍ 51 വര്‍ഷം സേവനമനുഷ്ഠിച്ചു.

ജർമനിയുടെ ദേശീയ പുനരേകീകരണത്തിന് മേല്‍നോട്ടം വഹിച്ചു. 1990ല്‍ അദ്ദേഹത്തിന് ആക്രമികളിൽ നിന്ന് വെടിയേറ്റിരുന്നു. തുടര്‍ന്ന് വീല്‍ചെയറിലാ‌യിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. ഷൗബിളിന്‍റെ വേർപാടിൽ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഉള്‍പ്പടെ ജര്‍മനി മുഴുവന്‍ അനുശോചിച്ചു.

അര നൂറ്റാണ്ടിലേറെയായി നമ്മുടെ രാജ്യത്തെ രൂപപ്പെടുത്തിയത് ഷൗബിളാണന്നും ജർമനിക്ക് ഒരു മൂര്‍ച്ചയുള്ള ചിന്തകനെയും വികാരാധീനനായ രാഷ്ട്രീയക്കാരനെയും ധിക്കാരിയായ ജനാധിപത്യവാദിയെയും നഷ്ടപ്പെട്ടുവെന്ന് ചാന്‍സലര്‍ ഷോള്‍സ് ട്വിറ്ററില്‍ കുറിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.