• Logo

Allied Publications

Europe
ഫ്രാൻസിൽ വിമാനം തടഞ്ഞ സംഭവം; യാത്രക്കാരിൽ ഏറെയും ഗുജറാത്ത്, പഞ്ചാബ് സ്വദേശികൾ
Share
പാരീസ്: പാരീസിൽനിന്നു 150 കിലോമീറ്റർ അകലെ വാട്രി വിമാനത്താവളത്തിൽ ഫ്രഞ്ച് അധികൃതർ തടഞ്ഞുവച്ചിരിക്കുന്ന വിമാനത്തിലുള്ള 303 ഇന്ത്യൻ യാത്രക്കാരിൽ ഭൂരിഭാഗവും ഗുജറാത്ത്, പഞ്ചാബ് സ്വദേശികൾ. ഇവരിൽ 13 പേർ കുട്ടികളാണ്.

മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെത്തി അവിടെനിന്ന് യുഎസിലേക്കോ കാനഡയിലേക്കോ അനധികൃതമായി കടക്കുകയായിരുന്നു യാത്രക്കാരുടെ ലക്ഷ്യം. മനുഷ്യക്കടത്തിന്‍റെ പേരിലാണു വിമാനം തടഞ്ഞുവച്ചിരിക്കുന്നത്.

ദുബായിയിൽനിന്നു നിക്കരാഗ്വയിലേക്കു പുറപ്പെട്ട റുമേനിയൻ വിമാനക്കന്പനിയായ ലെജെൻഡ് എയർലൈൻസിന്‍റെ എ340 വിമാനം വെള്ളിയാഴ്ച സാങ്കേതിക തകരാറിനെത്തുടർന്നു ലാൻഡ് ചെയ്തപ്പോഴാണു രഹസ്യവിവരത്തെത്തുടർന്ന് ഫ്രഞ്ച് അധികൃതർ വിമാനം തടഞ്ഞത്.

സംഭവത്തിൽ രണ്ടു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാര്യങ്ങൾ ഇന്ത്യയെ ധരിപ്പിച്ചതായി ഫ്രഞ്ച് അന്വേഷണസംഘം അറിയിച്ചു.

ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്ക് നേരെ ആക്രമണം.
പാരീസ്: ഒളിന്പിക്സ് ആരംഭിക്കാൻ മണിക്കൂറുകൾ ശേഷിക്കെ ഫ്രാൻസിലെ അതിവേഗ റെയിൽ ശ്യംഖലയ്ക്കു നേരെ ആക്രമണം.
ഉത്സവിന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഡബ്ലിൻ: ഉത്സവ് 2024ന് പോർട്ട്‌ലോയിസ് ശനിയാഴ്ച കൊടിയുയരും.
ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിൽ പരിസ്ഥിതി വാദികളുടെ പ്രതിഷേധം.
ഫ്രാങ്ക്ഫര്‍ട്ട്: പരിസ്ഥിതി വാദികളുടെ പ്രതിഷേധത്തെ തുടർന്ന് ജർമനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ടില്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ള എക്യുമെനിക്കൽ സംഘം ഡോ.
33ാം ഒളിമ്പിക്സിന് ഇന്ന് പാരീസിൽ തുടക്കം.
പാരീസ്: പ്രകാശത്തിന്‍റെ നഗരമെന്നറിയപ്പെടുന്ന പാരീസിന്‍റെ ഓളപ്പരപ്പിൽ ഇന്ന് ലോക കായിക മാമാങ്കത്തിനു തുടക്കം.