• Logo

Allied Publications

Europe
കുടിയേറ്റ നിയന്ത്രണ ബില്‍ പാസാക്കി ഫ്രാന്‍സ്
Share
പാരീസ്: കുടിയേറ്റ നിയന്ത്രണ ബില്‍ പാസാക്കി ഫ്രഞ്ച് പാർലമെന്‍റ്. ഓരാഴ്ചമുമ്പ് പാര്‍ലമെന്‍റില്‍ പരാജയപ്പെട്ട ബില്ലാണ് വീണ്ടും അവതരിപ്പിച്ച് പാസാക്കിയത്.

കടുത്ത പ്രതിഷേധത്തിനിടെ വലതുപക്ഷ പാർട്ടികളുടെ പിന്തുണയോടെ 186ന് എതിരെ 349 വോട്ടിനാണു ബിൽ പാസായത്. ഇടതുപാർട്ടികൾ ബില്ലിനെതിരേ ശക്തമായ പ്രതിഷേധമുയർത്തി.

ഇതോടെ കുടിയേറ്റക്കാര്‍ക്ക് കുടുംബാംഗങ്ങളെ ഫ്രാന്‍സിലേക്ക് കൊണ്ടുവരുന്നത് ദുഷ്ക്കരമാവും. കുടിയേറ്റക്കാര്‍ക്ക് ക്ഷേമാനുകൂല്യങ്ങള്‍ ലഭിക്കുന്നത് വൈകുകയും ചെയ്യും. മറൈന്‍ ലെ പെന്നിന്‍റെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷ ദേശീയ റാലിയുടെ(ആര്‍എന്‍) പിന്തുണ ബില്ലിന് ലഭിച്ചു.

ബിൽ കൊണ്ടുവരുന്നതിന് നേതൃത്വം നല്‍കിയ ആഭ്യന്തര മന്ത്രി ജെറാള്‍ഡ് ഡാര്‍മാനിന്‍ ബിൽ പാസായതിൽ ആശ്വാസം പ്രകടിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ കുടിയേറ്റ പരിഷ്ക്കരണത്തിന് ധാരണയായതിന്‍റെ പിന്നാലെയാണ് ഫ്രാന്‍സില്‍ നിയമം പാസായത്.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.