• Logo

Allied Publications

Europe
ഓരോ ക്രൈസ്തവ കുടുംബങ്ങളും ദൈവവചനത്തിന്‍റെ സാക്ഷികളാകണം: മാർ ജോസഫ് പണ്ടാരശേരി
Share
ഈസ്റ്റ് ആംഗ്‌ലിയ: ക്രിസ്തുവിന്‍റെ സ്നേഹം പകർന്നു നൽകുവാൻ ദൈവവചനത്തിന്‍റെ സാക്ഷികളായി ഓരോ ക്രൈസ്തവ കുടുംബങ്ങളും രൂപാന്തരപ്പെടണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി.

ഈസ്റ്റ് ആംഗ്‌ലിയയിലെ സെന്‍റ് തെരേസ ഓഫ് കൽക്കട്ട ക്നാനായ കാത്തലിക് പ്രൊപ്പോസ്റ്റ് മിഷൻ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് പണ്ടാരശരി. ദൈവം നമുക്ക് നൽകിയിരിക്കുന്ന നന്മകളെ തിരിച്ചറിയുവാൻ സാധിക്കണമെന്നും നാം ആയിരിക്കുന്ന ഇടങ്ങളിൽ വചനത്തിന്‍റെ സാക്ഷികളാകണമെന്നും അദ്ദേഹം പറഞ്ഞു.



വരും തലമുറയ്ക്ക് വചനത്തോട് സ്നേഹവും ആഭിമുഖ്യവും ലഭിക്കുന്നതിന് ഓരോ മാതാപിതാക്കളും വചനാധിഷ്ഠിതമായ ജീവിതം നയിക്കണമെന്നും ബൈബിൾ പാരായണം എല്ലാ ദിവസവും കുടുംബ പ്രാർഥനയിൽ ഉൾപ്പെടുത്തണമെന്നും മാർ ജോസഫ് പണ്ടാരശേരി ഉദ്ബോധിപ്പിച്ചു.

കേംബ്രിഡ്ജിലെ സെന്‍റ് ലോറൻസ് ദേവാലയത്തിൽ നടന്ന സ്വീകരണത്തിൽ പ്രീസ്റ്റ് ഇൻ ചാർജ് മാത്യൂസ് വലിയ പുത്തൻപുര കൈകാരന്മാരായ ഡോണി കിഴക്കേപറമ്പിൽ, മഹേഷ് ചേന്നങ്ങാട്ട്, അക്കൗണ്ടന്‍റ് ടോമി ഒഴുങാലിൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കുർബാനയ്ക്കു ശേഷം ലിജിയൻ ഓഫ് മേരിയുടെ ഉദ്ഘാടനവും 13 അംഗങ്ങളുടെ സത്യപ്രതിജ്ഞതയും നടന്നു.



കുർബാനയ്ക്ക് ശേഷം നടന്ന ചർച്ചയിൽ ഓരോ വിഷയങ്ങൾക്കും കൃത്യമായ മറുപടികൾ നൽകിയത് വഴി സംശയ നിവാരണത്തിന് സഹായകമായി. സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വ്യാജ വാർത്തകളുടെ നിജസ്ഥിതി മനസിലാക്കുവാൻ എല്ലാവർക്കും സാധിച്ചു. തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.