• Logo

Allied Publications

Europe
ദൈവാശ്രയം ബോധത്തിലും വിശ്വാസത്തിലും യുവതലമുറയെ വാർത്തെടുക്കുക: മാർ ജോസഫ് പണ്ടാരശേരി
Share
ലണ്ടൻ: ദൈവാശ്രയ ബോധത്തിലും വിശ്വാസത്തിലും യുവതലമുറയെ വാർത്തെടുക്കുവാൻ മാതാപിതാക്കൾ ദൈവകൃപക്കായി പ്രാർഥിക്കണമെന്നും ഭർത്താവിന്‍റെ കരം ഭാര്യയോടും ഭാര്യയുടെ കരം ഭർത്താവിനോടും ചേർത്തു നിൽക്കുമ്പോൾ ദൈവത്തിന്‍റെ കരം ആ കുടുംബത്തെ സംരക്ഷിക്കുമെന്നും കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി.

സെന്‍റ് ജൂഡ് ക്നാനായ കാത്തലിക് പ്രൊപോസ്റ്റ് മിഷൻ ഒരുക്കിയ സ്വീകരണ‌യോഗത്തിൽ സംസാരിക്കുകയായിരുന്നു മാർ ജോസഫ് പണ്ടാരശേരി. മറ്റുള്ളവരെ പരസ്പരം അംഗീകരിക്കുവാനും സ്നേഹിക്കുവാനും അകന്നു പോയവരെ കൂട്ടത്തിൽ ചേർക്കുവാനും ഓരോരുത്തരും അസൂയയും അഹങ്കാരവും വെടിഞ്ഞ് ക്രൈസ്തവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് വളർന്നു വരണമെന്നും ജോസഫ് പണ്ടാരശേരി ഉദ്ബോധിപ്പിച്ചു.

അതിരൂപത അധ്യക്ഷൻ പുറപ്പെടുവിപ്പിക്കുന്ന ഇടയ ലേഖനം കൽപ്പന ആണെന്നും ആയതിനാൽ മാതൃ ഇടവകാഗത്വം സംബന്ധിച്ച് വ്യക്തമായ ഇടയ ലേഖനം മാർ മാത്യു മൂലക്കാട്ട് പിതാവ് പുറപ്പെടുവിച്ചത് പലരും വായിക്കാതെ നടത്തുന്ന അഭിപ്രായങ്ങളാണ് ആശയക്കുഴപ്പത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.



കെറ്ററിംഗ് സെന്‍റ് എഡ്വാർഡ് കാത്തലിക് ചർച്ചിൽ മുത്തുക്കുടകളുടെയും കത്തിച്ച തിരികളുടെയും താലപ്പൊലി ഏന്തിയ ബാലിക ബാലന്മാരുടെയും അകമ്പടിയോടെ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ഉജ്ജ്വല സ്വീകരണം നൽകി.

സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്കാ പ്രൊപ്പോസ് മിഷൻ പ്രീസ്റ്റ് ഇൻ ചാർജ് ഫാ.ജിൻസ് കണ്ടക്കാട്, കൈക്കാരന്മാരായ വിനോദ് ഒറ്റപ്ലാക്കൽ, ജിജോ മണക്കുന്നേൽ എന്നിവർ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.



ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശേരി മുഖ്യ കാർമികത്വം വഹിക്കുകയും ഫാ. ജിൻസ് കണ്ടക്കാട്, ഫാ. എൽവിസ് കോച്ചേരി എന്നിവർ കാർമികരായിരുന്നു. കുർബാനയ്ക്ക് ശേഷം നടന്ന ചർച്ചയിൽ ഓരോ കാര്യങ്ങളെയും കുറിച്ച് കൃത്യവും വ്യക്തവുമായ മറുപടി മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.

വേദപാഠ അധ്യാപകരെയും പാരിഷ് കൗൺസിൽ അംഗങ്ങളെയും ഇടവകയിലെ കുടുംബങ്ങളെ പ്രത്യേകമായ കണ്ട് മിഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ഓരോരുത്തർക്കും പ്രത്യേകമായ നന്ദിയും മാർ ജോസഫ് പണ്ടാരശേരി പിതാവ് പറഞ്ഞു. തുടർന്ന് സ്നേഹവിരുന്നും നടത്തപ്പെട്ടു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.