• Logo

Allied Publications

Europe
സ്വിറ്റ്സർലൻഡിൽ ചിത്രീകരിച്ച ക്രിസ്മസ് ഗാനം "സ്നേഹം പിറന്ന രാവ്‌‌' ശ്രദ്ധനേടുന്നു
Share
ലണ്ടൻ: മലയാളികൾക്ക് പ്രിയങ്കരമായ നാവിൽ എൻ ഈശോതൻ നാമം എന്ന ഗാനത്തിന്‍റെ രചനയും സംഗീതവും നിർവഹിച്ച ചലചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമായ ഡോ. ഡോണാൾഡ് മാത്യു രചനയും സംഗീതവും നിർവഹിച്ച് സ്വിറ്റ്സർലൻഡ് കർമഭൂമിയാക്കിയ എൽബിൻ എബി എന്ന അനുഗ്രഹിത ഗായകന്‍റെ ആലാപനത്തിൽ നിഹാരം എന്ന തന്‍റെ മ്യൂസിക്‌ ആൽബത്തിലൂടെ ഈ വർഷത്തെ ക്രിസ്മസ് ഗാനം "സ്നേഹം പിറന്ന രാവ്‌' എന്ന മനോഹര സംഗീതം യൂട്യൂബിൽ റിലീസ് ചെയ്തു.

യൂട്യൂബിൽ ഒരാഴ്ച പിന്നിട്ടപ്പോൾ തന്നെ പ്രേഷകരിൽ നിന്നും നല്ല പ്രതികരണം നേടിയെടുക്കുവാൻ ഈ ആൽബത്തിനു കഴിഞ്ഞു. നിരവധി മ്യൂസിക്‌ ഷോർട്ട് ഫിലിമുകൾക്ക് ജന്മം നൽകിയ പ്രശസ്ഥ വീഡിയോഗ്രാഫറും സംവിധായകനുമായ സ്വിറ്റ്സർലൻഡിലെ ഡോ. ആനന്ദ് ജോർജിന്‍റെ സംവിധാനത്തിലാണ് ഈ ക്രിസ്മസ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

ഈ ഗാനശില്പത്തിന്‍റെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നതും ആനന്ദ് ജോർജാണ്. സ്വിറ്റസർലൻഡിന്‍റെ വശ്യമനോഹാരിതയിൽ ആണ് ഈ ഗാനം ചിത്രികരിച്ചിരിക്കുന്നത്. ചടുലമായ സംഗീതവും മനോഹരമായ രംഗങ്ങളും അഭിനേതാക്കളുടെ നൈസർഗീകമായ അഭിനയവും ഈ ഗാനത്തെ ജനഹൃദയങ്ങളിലേക്ക് അടുപ്പിക്കുന്നു.

നിരവധി ഗാനാലാപനത്തിലൂടെ യൂറോപ്പ് മലയാളികൾക്ക് സുപരിചിതനായ എൽബിന്‍റെ ആലാപനത്തിൽ ഈ സംഗീത ശില്പം ഭദ്രമായിരിക്കുന്നു. എൽബിന്‍റെ അഭിനയ കലയോടൊപ്പം ഭാര്യയും നർത്തകിയുമായ സ്മിതയും കുട്ടികളായ എലിസയും എലിനയും മാതാപിതാക്കളും ഈ ക്രിസ്മസ് ആൽബത്തിൽ ഭാഗഭാക്കായിരിക്കുന്നതു ആൽബത്തിനു കൂടുതൽ മിഴിവേറുന്നു.


അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.