• Logo

Allied Publications

Europe
ചെങ്കടലിൽ നോർവീജിയൻ എണ്ണക്കപ്പൽ ആക്രമിച്ചു
Share
ടെല്‍ അവീവ്: ചെങ്കടലില്‍ നോര്‍വീജിയന്‍ എണ്ണക്കപ്പലിനുനേരേ ആക്രമണം. നോര്‍വേ ആസ്ഥാനമായുള്ള ഇന്‍വെന്‍റര്‍ കെമിക്കല്‍സ് ടാങ്കേഴ്‌സിന്‍റെ ഉടമസ്ഥതയിലുള്ള എംവി സ്വാന്‍ അറ്റ്‌ലാന്‍റിക് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. ആർക്കും പരിക്കില്ല.

കപ്പലിലെ വെള്ളത്തിന്‍റെ ടാങ്കിന് തകരാറ് പറ്റിയെന്നും കപ്പലിന്‍റെ മറ്റെല്ലാ സംവിധാനങ്ങളും കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കപ്പലിന്‍റെ ഉടമസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ പ്രദേശത്തുനിന്നാണ് ആക്രമണം ഉണ്ടായതെന്നു യുഎസ് അധികൃതര്‍ ആരോപിച്ചു. ഗാസയില്‍ ആക്രമണം നടത്തുന്ന ഇസ്രയേലിനോടുള്ള പ്രതിഷേധമായാണ് ഹൂതികള്‍ ചെങ്കടലിലെത്തുന്ന കപ്പലുകള്‍ ആക്രമിക്കുന്നത്.

ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകള്‍ മാത്രമാണ് തങ്ങള്‍ ആക്രമിക്കുക എന്ന് ഹൂതികള്‍ നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.