• Logo

Allied Publications

Middle East & Gulf
കുദു കേളി ഫുട്ബോൾ: സെമിഫൈനൽ ചിത്രം തെളിഞ്ഞു
Share
റിയാദ്‌: കുദു കേളി പത്താമത് ഫുട്ബോൾ ടൂർണമെന്‍റിന്‍റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിച്ചു. ഏഴാം വാരത്തിലെ അവസാന ഗ്രൂപ്പ് മത്സരങ്ങളിൽ റിയൽ കേരള എഫ്‌സി എതിരില്ലാത്ത ഒരു ഗോളിന് റോയൽ ഫോക്കസ് ലൈൻ എഫ്സിയെ പരാജയപ്പെടുത്തി.

കളിയുടെ 14ാം മിനിറ്റിൽ ശിവദാസൻ റിയൽ കേരളയ്ക്ക് വേണ്ടി ഗോൾ നേടി. ജയത്തോടെ ആറ് പോയിന്‍റ് നേടി ഗ്രൂപ്പ് ചാമ്പ്യന്മാരായി റിയൽ കേരള സെമിയിൽ പ്രവേശിച്ചു. മികച്ച കളിക്കാരനായി റിയൽ കേരളയുടെ ശിവദാസനെ തിരഞ്ഞെടുത്തു.

ആദ്യകളിയിൽ കേളി കേന്ദ്ര കമ്മറ്റി അംഗം സുരേഷ് ലാൽ, സ്‌പോട്‌സ് കമ്മിറ്റി അംഗങ്ങളായ മുജീബ് മമ്പാട്, ഷമീം, ടൂർണമെന്‍റ് മെഡിക്കൽ കോഓർഡിനേറ്റർ അനിൽ അറക്കൽ എന്നിവർ കളിക്കാരുമായി പരിചയപെട്ടു.



സുലൈ എഫ്‌സിയും യൂത്ത് ഇന്ത്യ എഫ്‌സിയും ഏറ്റുമുട്ടിയ രണ്ടാം മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളിയുടെ 11ാം മിനിറ്റിൽ നുഫൈൽ യൂത്ത് ഇന്ത്യ‌യ്ക്ക് വേണ്ടി ഗോൾ നേടി.

മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ ഹാഷിഫ്‌ സുലൈ എഫ്‌സിക്കായി ഗോൾ മടക്കി. മികച്ച കളിക്കാരനായി ഹാഷിഫിനെ തെരഞ്ഞെടുത്തു. മികച്ച കളിക്കാർക്ക് ഐബിടെക് നൽകുന്ന പുരസ്കാരം നാസർ മൂച്ചിക്കാടൻ കൈമാറി.

കേളി ജോയിന്‍റ് ട്രഷറർ സുനിൽ സുകുമാരൻ, സംഘാടക സമിതി സാമ്പത്തിക കമ്മിറ്റി ജോയിന്‍റ് കൺവീനർ മോഹൻ ദാസ്, കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, സുകേഷ്‌ കുമാർ, ടെക്നിക്കൽ കമ്മറ്റി അംഗം ഇംതിയാസ്, സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ സുജിത്ത്, പക്രുദീൻ എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

22ന് നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ എ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായ റെയിൻബോ എഫ്സി ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അസീസിയ സോക്കർ എഫ്സിയുമായും ബി ഗ്രൂപ്പ് ചാമ്പ്യന്മാരായ റിയൽ കേരള എഫ്‌സി എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സ് എഫ്സി വാഴക്കാടുമായും ഏറ്റുമുട്ടും.

ഡിസംബർ 29നാണ് ഫൈനൽ മത്സരം.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.