• Logo

Allied Publications

Middle East & Gulf
കുദു കേളി ഫുട്ബോൾ ടൂർണമെന്‍റ്: അസീസിയ സോക്കറിന് തകർപ്പൻ ജയം
Share
റിയാദ്: കുദു കേളി പത്താമത് ഫുട്‌ബോൾ ടൂർണമെന്‍റിന്‍റെ ആറാം വാര മത്സത്തിൽ ലാന്‍റെൺ എഫ്സിക്കെതിരേ തകർപ്പൻ ജയം സ്വന്തമാക്കി അസീസിയ സോക്കർ. എതിരില്ലാത്ത നാല് ഗോളിനായിരുന്നു ഇസ ഗ്രൂപ്പ് അസീസിയ സോക്കറിന്‍റെ ജയം.

ഷുഹൈബ് സലീം അസീസിയക്ക് വേണ്ടി രണ്ടു ഗോളുകൾ നേടി. ഫാസിലും ഷുഹൈലും ഓരോ ഗോളുകൾ വീതവും നേടി. 23ാം മിനിറ്റിൽ ഫൗൾ ചെയ്തതിനെ തുടർന്ന് ലാന്‍റെൺ എഫ്സി താരം മുഹമ്മദ് അഫ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. തുടർന്ന് പത്ത് പേരുമായാണ് ലാന്‍റെൺ കളി പൂർത്തിയാക്കിയത്.

അസീസിയ വിജയിച്ചതോടെ ഗ്രൂപ്പ് ബിയിൽ മത്സരം കൂടുതൽ കടുത്തു. മൂന്നു വീതം കളികളിൽ നിന്നായി നാല് പോയിന്‍റുകൾ വീതം നേടി ഇരു ടീമുകളും പോയിന്‍റ് നിലയിൽ തുല്യരായി.

എന്നാൽ ഗോൾ ശരാശരിയിൽ അസീസിയയ്ക്കാണ് മുൻതൂക്കം. ഗ്രൂപ്പിലെ അടുത്ത ടീമുകളുടെ മത്സരം കൂടി പൂർത്തി ആയാൽ മാത്രമേ സെമി സാധ്യതകൾ നിർണയിക്കാൻ സാധിക്കൂ.

മികച്ച കളിക്കാരനായി അസീസിയ സോക്കറിന്‍റെ ഷുഹൈബ് സലീമിനെ തെരഞ്ഞെടുത്തു. മികച്ച കളിക്കാരന് ഹൈബിടെക് നൽകുന്ന ഉപഹാരം ടൂർണമെന്‍റ് ടെക്‌നിക്കൽ കമ്മറ്റി അംഗം ഇംതിയാസ് നൽകി.

കേളി കേന്ദ്രകമ്മറ്റി അംഗങ്ങളായ നൗഫൽ യു.സി, നിസാറുദ്ധീൻ, രാമകൃഷ്ണൻ കുടുംബവേദി കേന്ദ്രകമ്മറ്റി അംഗങ്ങളായ വിജില ബിജു, ലാലി രജീഷ് എന്നിവർ കളിക്കരുമായി പരിചയപ്പെട്ടു.

ആദ്യമത്സരത്തിൽ റിയാദ് ലജൻസ് ടീം കേളി വാരിയേഴ് സൗഹൃദ മത്സരം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിയാദ് ലജൻസ് ടീം വിജയിച്ചു. ആദ്യകാല ഫുട്ബാൾ കളിക്കാരായ റിയാദ് ലജൻസ് ടീം ഒരുകാലത്ത് റിയാദിലെ പ്രമുഖ ടീമുകൾക്ക് വേണ്ടി ബൂട്ടണിഞ്ഞ കളിക്കാരുടെ കൂട്ടായ്മയാണ്.

കേളിയുടെ പ്രവർത്തകരും റെഡ്സ്റ്റാർ ക്ലബിലെ ആദ്യകാല കളിക്കാരുമായി ഏറ്റുമുട്ടിയ മത്സരം കാണികളിൽ ആവേശവും ആഹ്ലാദവും പകർന്നു. മികച്ച കളിക്കാരനായി റിയാദ് ലജൻസ് ടീമിലെ ജംഷി മാമ്പടിനെ തെരഞ്ഞെടുത്തു.

ജംഷിക്ക് കേളി നൽകുന്ന ഉപഹാരം ടൂർണമെന്‍റ് ടെക്‌നിക്കൽ കൺവീനർ ഷറഫുദ്ധീൻ പന്നിക്കോട് കൈമാറി. സൗഹൃദമത്സരത്തിൽ രക്ഷാധികാരി സമിതി അംഗം ടി.ആർ. സുബ്രഹ്മണ്യൻ, കേന്ദ്രകമ്മറ്റി അംഗങ്ങളായ ഗഫൂർ ആനമാങ്ങാട്, ജാഫർ ഖാൻ, ഭക്ഷണ കമ്മറ്റി കൺവീനർ സൂരജ് എന്നിവർ കളിക്കാരുമായി പരിചയപെട്ടു.

റിയാദിൽ കുടുങ്ങിയ യുവാവ് നാടണയാൻ കൈത്താങ്ങായി കേളി.
റിയാദ്: വിദ്യാസമ്പന്നനും വിവിധ തൊഴിലുകളിൽ പ്രാവീണ്യമുള്ളവനുമായ യുവാവ് തെരുവിൽ ഉറങ്ങിയത് എട്ട് മാസക്കാലം.
നഴ്സ് ദിനത്തോട് അനുബന്ധിച്ച് നോക് "നൈറ്റിംഗേല്‍സ് ഗാല 2024' സംഘടിപ്പിക്കുന്നു.
കുവൈറ്റ് സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രായലത്തിനു കീഴിലുള്ള ഫര്‍വാനിയ റീജിയണിലെ ആശുപത്രി, ക്ലീനിക്കുകള്‍ എന്നിവടങ്ങള
മലപ്പുറം ജില്ലാ അസോസിയേഷൻ "മാമാങ്കം 2k24' വെള്ളിയാഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കുവൈറ്റ് സിറ്റി: മലപ്പുറം ജില്ലാ അസോസിയേഷൻ ഏഴാം വാർഷികത്തോടനുബന്ധിച്ച് ഒരുക്കുന്ന മെഗാ സാംസ്‌കാരിക പരിപാടിയായ "മാ
ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.