• Logo

Allied Publications

Middle East & Gulf
ആശ്രയ ഭക്ഷണ വിതരണം: കേളി ധാരണാ പത്രം കൈമാറി
Share
തലശേരി: ആശ്രയ സാന്ത്വന കേന്ദ്രത്തിന് കെെത്താങ്ങായി റിയാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന കേളി. ആശ്രയ സാന്ത്വന കേന്ദ്രത്തിൽ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് കേളി കലാസാംസ്കാരിക വേദിയുമായി ഉണ്ടാക്കിയ ധാരണാപത്രം നിയമസഭാ സ്പീക്കർ എ.എൻ. ഷംസീറിന് കൈമാറി.

കേളി കലാസാംസ്കാരിക വേദിയുടെയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിൽ പ്രഖ്യാപിച്ച 'ഹൃദയപൂർവം കേളി' ഒരു ലക്ഷം പൊതിച്ചോർ വിതരണ പദ്ധതിയുടെ ഭാഗമായി ആശ്രയയിൽ എത്തുന്ന രോഗികൾക്കും സഹായികൾക്കും ആറുമാസത്തെ ഭക്ഷണം വിതരണം ചെയ്യാനാണ് കേളി തീരുമാനിച്ചിരിക്കുന്നത്.

മലബാർ കാൻസർ സെന്‍ററിൽ(എംസിസി) എത്തുന്ന വിദൂര ദേശങ്ങളിൽ നിന്നടക്കമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കോടിയേരി ബാലകൃഷ്ണൻ സ്മാരക സാന്ത്വന കേന്ദ്രമായ "ആശ്രയ' നൽകുന്ന സാന്ത്വനത്തിനും പരിചരണത്തിനും റിയാദ് കേളിയുടെ കൈതാങ്ങാണ് ഭക്ഷണ വിതരണം.

മുൻ അഭ്യന്തരമന്ത്രിയും സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ ഇച്ഛാശക്തിയിലും ആർജവത്തിലുമാണ് 2016ൽ കാൻസർ സെന്‍ററിനടുത്ത് ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചത്.

പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒ.വി. മുസ്തഫ ചെയർമാനായും സ്ഥലം എംഎൽഎയും സ്പീക്കറുമായ എ.എൻ ഷംസീർ വർക്കിംഗ് ചെയർമാനായും കെ. അച്യുതൻ സെക്രട്ടറിയായും എം.വി. ബലറാം ട്രഷററുമായുള്ള കമ്മിറ്റിയാണ് ഈ ജീവകാരുണ്യ പ്രസ്ഥാനത്തെ നയിക്കുന്നത്.

കോടിയേരി ബാലകൃഷ്‌ണന്‍റെ മരണാനന്തരം കേന്ദ്രത്തിന് അദ്ദേഹത്തിന്‍റെ പേര് നൽകുകയായിരുന്നു. എംസിസിയിൽ നിത്യേനയുള്ള ചികിത്സക്കായി എത്തുന്ന രോഗികൾക്കും സഹായികൾക്കും പ്രത്യേകിച്ച് വിദൂര ദേശങ്ങളിൽ നിന്നുമുള്ളവർക്ക് സൗജന്യമായി താമസവും ഭക്ഷണവും വിശ്രമ കേന്ദ്രവും നൽകുന്ന ആശ്രയയുടെ പ്രവർത്തനങ്ങൾ നൂറുകണക്കിന് ആളുകൾക്കാണ് സഹായമാകുന്നത്.

ആശ്രയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സാന്ത്വന കേന്ദ്രത്തിന്‍റെ സെക്രട്ടറി അച്യുതൻകുട്ടി സ്വാഗതം പറഞ്ഞു. നോർക്ക റൂട്‌സ് ഡയറക്ടറും ലോക കേരള സഭ അംഗവും ഒകെഐഎച്ച് വൈസ് ചെയർമാനും ആശ്രയ സൊസൈറ്റി ചെയർമാനുമായ ഒ.വി. മുസ്തഫ അധ്യക്ഷത വഹിച്ചു.

ലോക കേരള സഭ അംഗവും കേളി രക്ഷാധികാരി സെക്രട്ടറിയുമായ കെപിഎം സാദിഖിൽ നിന്ന് ധാരണാ പത്രം ഏറ്റുവാങ്ങികൊണ്ട് എ.എൻ. ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. കേളി മുൻ രക്ഷധികാരി സെക്രട്ടറിയും മൊകേരി പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ പി. വത്സൻ ആശംസ അർപ്പിച്ച് സംസാരിച്ചു. കേളി മുൻ അതീക്ക ഏരിയ രക്ഷധികാരി സെക്രട്ടറിയായിരുന്ന രവി പാനൂർ നന്ദി പറഞ്ഞു.

ക­ണ്ണൂര്‍ സ്വദേശി സലാല­യില്‍ അന്തരിച്ചു.
സലാല: ഹൃദയാഘാതത്തെ തുടര്‍­ന്ന് മ­ല­യാളി സലാല­യില്‍ അന്തരിച്ചു. ക­ണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി വയല്‍പാത്ത് വീട്ടില്‍ കെ.
കണ്ണൂരിൽ കൂടുതൽ എയർ ഇന്ത്യ സർവീസുകൾ റദ്ദാക്കി; കടുത്ത പ്രതിഷേധം.
കണ്ണൂർ: കണ്ണൂരിൽ നിന്നും എയർഇന്ത്യ എക്സ്പ്രസ് കൂടുതൽ വിമാനങ്ങൾ റദ്ദാക്കി. ഷാർജ, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്.
ഉംറയ്ക്ക് വന്ന മലയാളി മക്കയിൽ അന്തരിച്ചു.
മക്ക: വിശുദ്ധ ഉംറയ്ക്ക് മക്കയിലെത്തിയ തലയോലപ്പറമ്പ് പാലംകടവ് സ്വദേശിനി മണലിപ്പറമ്പിൽ നസീമ അന്തരിച്ചു.
ഒമാനില്‍ ട്രക്ക് 11 വാഹനങ്ങളിലിടിച്ചു; മലയാളിയടക്കം മൂന്നുപേര്‍ മരിച്ചു.
മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു.
കെഫാക് ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സ് അന്തർജില്ലാ ഫുട്ബോൾ ഗ്രാൻഡ് ഫിനാലെ വെള്ളിയാഴ്ച.
കുവൈറ്റ് സിറ്റി: ഫ്രണ്ട്‌ലെെൻ ലോജിസ്റ്റിക്സുമായി സഹകരിച്ചു കെഫാക്‌ നടത്തുന്ന അന്തർ ജില്ലാ ഫുട്ബോൾ സോക്കർ & മാസ്റ്റേഴ്സ് ഫ