• Logo

Allied Publications

Delhi
ഡിഎംഎസ് മുഖ്യ രക്ഷാധികാരിയായി രാജൻ സ്‌കറിയയെയും രക്ഷാധികാരിയായി ശിവശങ്കരനെയും തെരഞ്ഞെടുത്തു
Share
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം (ഡിഎംഎസ്) മുഖ്യ രക്ഷാധികാരിയായി മെക്‌പ്രോ ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡ് എംഡി ഡോ. രാജൻ സ്‌കറിയയെയും രക്ഷാധികാരിയായി സാമൂഹിക പ്രവർത്തകനും ഡിഎംഎസ് മുൻ വൈസ് പ്രസിഡന്‍റും ശ്രീനാരായണ കേന്ദ്രത്തിന്റെ മുൻ ഓഫീസ് ഭാരവാഹിയുമായ ജി. ശിവശങ്കരനെയും തെരഞ്ഞെടുത്തു.

ന്യൂഡൽഹിയിലെ കണാട്ട് പ്ലേസിലുള്ള ഇന്ത്യൻ കോഫി ഹൗസിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിലാണ് ഇരുവരെയും ഏകകണ്ഠമായി തെരഞ്ഞെടുത്തത്.

ഇരുവരുടെയും അനുഭവപരിചയവും സാമൂഹിക സേവന ചരിത്രവും സമൂഹത്തിലെ ജനങ്ങളെ സഹയിക്കുവാൻ ഡൽഹി മലയാളി സംഘത്തിന് ആത്മധൈര്യവും കരുത്തുമേകുമെന്ന് യോഗത്തിന്‍റെ അധ്യക്ഷത വഹിച്ച ഡിഎംഎസ് പ്രസിഡന്‍റ് ഡോ. കെ. സുന്ദരേശൻ പറഞ്ഞു.

ന്യൂഡൽഹിയിലെ ദക്ഷിണപുരിയിലെ വിനോദ് കുമാറിന്‍റെ തുടർചികിത്സക്കുള്ള ഭാവി പരിപാടികൾ നടപ്പിലാക്കുവാനും ഡിഎംഎസ് തീരുമാനിച്ചു.

സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ.
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മല
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച.
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി.
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി.
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയ‌യ്ക്ക് പുതിയ സാരഥികൾ.
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ.
ടി.വി. തോമസ് ഡൽഹി‌യിൽ അന്തരിച്ചു.
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി.