• Logo

Allied Publications

Europe
മദ്യത്തിനും വൈനിനും നികുതി വർധിപ്പിക്കണം: ലോകാരോഗ്യ സംഘടന
Share
ബര്‍ലിന്‍: മദ്യത്തിനും ശീതള പാനീയങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്തണമെന്ന നിർദേശവുമായി ലോകാരോഗ്യ സംഘടന. മദ്യപാനവും അനാരോഗ്യകരമായ ഭക്ഷണക്രമവും മൂലം മരിക്കുന്ന ആളുകളുടെ എണ്ണം ഗണ്യമായി കുറയ്ക്കുന്നതിനാണ് പുതിയ നിർദേശമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.

പല യൂറോപ്യന്‍ രാജ്യങ്ങളും ബിയറിനും സ്പിരിറ്റിനും നികുതി ചുമത്തുന്നുണ്ട്. പക്ഷേ വൈനിന് ചിലയിടങ്ങളില്‍ ഇത് ബാധകമല്ല.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഓരോ വര്‍ഷവും 2.6 ദശലക്ഷം ആളുകള്‍ മദ്യപാനത്തിന്‍റെ ഫലമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കാരണ മരിക്കുന്നുണ്ട്. ഇതിനു പുറമെ ദശലക്ഷം ആളുകളാണ് അനാരോഗ്യകരമായ ഭക്ഷണക്രമം വർഷം തോറും മരിക്കുന്നത്.

ഉയര്‍ന്ന നികുതി ഉത്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കാനും ആരോഗ്യകരമായ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

‌അനാരോഗ്യകരമായ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്നതിലൂടെ ആരോഗ്യമുള്ള ജനവിഭാഗങ്ങളെ സൃഷ്ടിക്കുന്നു. ഇത് സമൂഹത്തിന് ഗുണകരമാണ്. മദ്യപാനം അക്രമങ്ങളും വാഹനാപകടങ്ങൾക്കും കാരണമാകുന്നുണ്ട്.

194 അംഗരാജ്യങ്ങളില്‍ 108 എണ്ണം ഇതിനകം തന്നെ ഇത്തരത്തിൽ ചില നികുതികള്‍ ചുമത്തുന്നുണ്ട്. കുറഞ്ഞ വിലയുള്ള മദ്യം മദ്യത്തിന്‍റെ ഉപഭോഗം വർധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് തടയുന്നതിനും പുതിയ നീക്കം സഹായിക്കുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.