• Logo

Allied Publications

Europe
മ്യൂണിക്ക് വിമാനത്താവളത്തിൽ സർവീസുകൾ പുനരാരംഭിച്ചു; നിയന്ത്രണം തുടരും
Share
ബര്‍ലിന്‍: ജർമനിയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് താത്കാലികമായി അടച്ച മ്യൂണിക്ക് വിമാനത്താവളത്തിലെ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. പ്രവർത്തനം തുടങ്ങിയെങ്കിലും നേരത്തെ നിശ്ചയിച്ചിരുന്ന 500ൽ അധികം സർവീസുകൾ റദ്ദാക്കി.

റൺവേയിൽ മഞ്ഞുമൂടിയതാണ് പ്രതിസന്ധിക്ക് കാരണമായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ ആറിന് വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചത്. വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും മോശം കാലവസ്ഥ പരിഗണിച്ച് വ്യോമയാന ഗതാഗതത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവർ യാത്ര തിരിക്കും മുൻപേ വിമാനം സർവീസ് നടത്തുമോയെന്ന കാര്യം അന്വേഷിക്കണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം ഷെഡ്യൂൾ ചെയ്തിരുന്ന 880 വിമാനങ്ങളിൽ 560 എണ്ണം റദ്ദാക്കിയതായി എയര്‍പോര്‍ട്ട് വക്താവ് ‌പറഞ്ഞു.

മ്യൂണിക്ക് നഗരം ഉൾപ്പെടുന്ന ജർമനിയിലെ ബവേറിയ സംസ്ഥാനത്തിൽ കനത്ത മഞ്ഞ് വീഴ്ച്ചയാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഇതോടെ നഗരത്തിലെ പ്രധാന റെയില്‍വേ സ്റ്റേഷൻ അടച്ചു.

ദീര്‍ഘദൂര ട്രെയിനുകളൊന്നും മണിക്കൂറുകളോളം ഓടില്ലെന്ന് റെയില്‍ ഓപ്പറേറ്റര്‍ ഡോയ്ച്ചെ ബാന്‍ ഞായറാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. യാത്രക്കാർ കഴിവതും യാത്ര ഒഴിവാക്കണമെന്ന നിർദേശം അധികൃതർ നൽകിയിട്ടുണ്ട്.

ശനിയാഴ്ച മോശം കാലാവസ്ഥയെ തുടർന്ന് ആയിരക്കണക്കിന് വീടുകളില്‍ വൈദ്യുതി മുടങ്ങി. നിരവധി വാഹനാപകടങ്ങളുണ്ടായി റിപ്പോർട്ടുണ്ട്. റോഡിൽ യാത്ര നടത്തുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് 2006ന് ശേഷമുള്ള ഏറ്റവും കനത്ത മഞ്ഞുവീഴ്ചയാണിത്.

സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മല‍യാളി.
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി.
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്.