• Logo

Allied Publications

Europe
വിശ്വാസരാഹിത്യവും ദൈവഭയ ഇല്ലായ്മയും കുടുംബങ്ങളെ ശിഥിലമാക്കുന്നു: മാർ ജോസഫ് പണ്ടാരശേരി
Share
ലിവർപൂൾ: സാമൂഹ്യ മാധ്യമങ്ങൾ വഴിയുള്ള നിരീശ്വരവാദവും പുരോഹിതരെയും ക്രൈസ്തവ സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളും യുവതലമുറയെ ദേവാശ്രയ ബോധത്തിൽ നിന്നും അകറ്റുകയാണെനും വിശ്വാസ രഹിതമായ ജീവിതത്തിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് കുടുംബങ്ങൾ ശിഥിലമാകുന്നത് എന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.

ലിവർപൂൾ സെന്‍റ് പയസ് ടൻത് ക്നാനായ കാത്തലിക് മിഷൻ ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ വിശ്വാസത്തെ മുറുകെപ്പിടിച്ച് സുറിയാനി പാരമ്പര്യം പരിരക്ഷിച്ച് ദൈവാശ്രയ ബോധത്തിൽ കാർന്നോന്മാർ കുടുംബങ്ങളെ പരിപാലിച്ചത് കൊണ്ടാണ് ക്നാനായ സമുദായം നിൽക്കുന്ന അടിത്തറയെന്നും മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു.



സോഷ്യൽ മീഡിയ വഴി വരുന്ന വ്യാജ പ്രചാരണങ്ങളിൽ വഴിതെറ്റി വീഴാതെ ദൈവാശ്രയ ബോധത്തിൽ കുടുംബങ്ങളെ പരിപോഷിപ്പിക്കുന്നതിന് മുൻഗണന ഓരോ മാതാപിതാക്കളും നൽകണമെന്നും യുകെയിലെ ക്നാനായ കാത്തലിക് മിഷൻ പ്രവർത്തനങ്ങൾ കുടുംബങ്ങളെ വിശ്വാസത്തിലും ക്നാനായ പാരമ്പര്യത്തിലും നിലനിർത്തുന്ന ചാലകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാദ്യമേളങ്ങളുടെയും നടവിളികളുടെയൂം ക്നാനായ സമുദായ പുരാതന പാട്ടിന്‍റെയും അകമ്പടിയോടെ ആവേശ ഉജ്വലമായ സ്വീകരണമാണ് കോട്ടയം അതിരൂപത സഹായം മെത്രാൻ മാർ ജോസഫ് പണ്ടാരശേരിക്ക് ലിവർപൂൾ ക്നാനായ കാത്തലിക് മിഷൻ അംഗങ്ങൾ ഒരുക്കിയത്.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ ക്നാനായക്കാരുടെ അധിക ചുമതലയുള്ള വികാരി ജനറൽ ഫാ. സജി മലയിൽ പുത്തൻപുര, അസിസ്റ്റന്‍റ് മിഷൻ ഡയറക്ടർ ഫാ. അജൂബ് തോട്ടനാനിയിൽ, ഫാ. ഫിലിപ്പ് കുഴിപ്പറമ്പിൽ എന്നിവരുടെയും കൈകാരന്മാരുടെയും പാരിഷ് കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിലായിരുന്നു സ്വീകരണം.



ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ട സ്വീകരണ യോഗത്തിൽ വേദപാഠ അവാർഡുകൾ വിതരണം ചെയ്തു. മാർ ജോസഫ് പണ്ടാരശേരിയുടെ നാല് ആഴ്ചത്തെ നീണ്ടുനിൽക്കുന്ന യുകെ സന്ദർശനത്തിന്‍റെ ആരംഭം ആയിരുന്നു ലിവർപൂളിലേത്.

കുട്ടികളുമായും യുവജനങ്ങളുമായി കുടുംബങ്ങളുമായും വ്യക്തിപരമായി നേരിൽകണ്ട് പരിചയപ്പെടുവാനും സഭാ, സമുദായ വിഷയങ്ങൾ ആധികാരികമായി പഠിപ്പിക്കുന്നതിനും മാർ ജോസഫ് പണ്ടാരശേരി മുൻകൈയെടുത്തു.

അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു.
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി.
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആ
മിഡ്‌ലാൻഡ് ഫോക്സസ് ഫുട്‌ബോൾ ക്ലബ് രൂപീകരിച്ചു.
മിഡ്‌ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്‌ബോൾ ക്ലബിന്‍റെ തട്ടകമായ യുകെയിലെ മിഡ്‌ലാൻഡ്‌സിലെ
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ.
ലണ്ടൻ: മലയാള സാഹിത്യ സാംസ്‌കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്‍റെ വീട്.
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്‍റേത്.